സംസ്ഥാത്ത് കുതിച്ചുയരുന്ന് തക്കാളി വില

ബെംഗളൂരു: അടുക്കളയിലെ ഏറ്റവും അവശ്യ വസ്തുക്കളിൽ ഒന്നായ തക്കാളിയുടെ വില ചില്ലറ വിപണിയിൽ കിലോയ്ക്ക് 90 രൂപയായി ഉയർന്നു. ഞായറാഴ്ച ഹോപ്‌കോംസ് ഔട്ട്‌ലെറ്റുകളിൽ നിരക്ക് 75 രൂപയായിരുന്നെങ്കിലും, ചില്ലറവിൽപ്പനയിൽ, നാറ്റിക്കും ഫാമിനും വലുപ്പമനുസരിച്ച് 80-90 രൂപയായിരുന്നു വില. വില കുത്തനെ ഉയരുന്നത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് ഹോപ്‌കോംസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ വില കുത്തനെ ഉയരുന്നതിൽ ആശങ്കാകുലരാണെന്ന് ചില്ലറ വ്യാപാരികളും അഭിപ്രായപ്പെട്ടു, വിലക്കയറ്റം മൂലം ആവശ്യക്കാർ കുറഞ്ഞതു കാരണം പല കൈവണ്ടി സ്റ്റാളുകളും ഇതിനോടകം തക്കാളി വിൽപ്പന നിർത്തി. മറ്റുചിലരാകട്ടെ ഉന്തുവണ്ടികളിൽ വീടുവീടാന്തരം കയറിയിറങ്ങി പരിമിതമായ…

Read More

ബെംഗളൂരുവിൽ തക്കാളി വില കുതിച്ചുയരുന്നു

ബെംഗളൂരു : രാജ്യത്തുടനീളമുള്ള താപനിലയിലെ കുതിച്ചുചാട്ടം തക്കാളിയുടെ വില കുതിച്ചുയരാൻ കാരണമായി, ബെംഗളൂരു നിവാസികൾ ചില്ലറ വിപണിയിൽ കിലോയ്ക്ക് 50-60 രൂപയും ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റിയിൽ ഔട്ട്‌ലെറ്റുകൾ 62-64 രൂപയും നൽകുന്നു. ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി ഉൽപ്പാദനം കുറഞ്ഞുവെന്നും അതിനാൽ വിതരണത്തെ ബാധിച്ചെന്നും ഹോപ്‌കോംസ് മാനേജിംഗ് ഡയറക്ടർ ഉമേഷ് മിർജി പറഞ്ഞു. രാജ്യത്തുടനീളമുള്ള ചൂട് കാരണം തക്കാളി ഉൽപാദനത്തെ ബാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…

Read More

റെക്കോർഡ് വിലയിലെത്തിയതിന് പിന്നാലെ തക്കാളി വില കുത്തനെ ഇടിയുന്നു

ബെംഗളൂരു: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വരവ് വർധിച്ചതിനെ തുടർന്ന് ശനിയാഴ്ച ബെംഗളൂരുവിൽ നിയന്ത്രണം വിട്ട തക്കാളി വില കുറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 400-600 രൂപ വിലയുള്ള 15 കിലോയുള്ള തക്കാളി പെട്ടി വിറ്റത് 3,100 രൂപയ്ക്കായിരുന്നു. ചില്ലറ വിപണിയിൽ അഞ്ച് ദിവസം മുമ്പ് 110-130 രൂപയായിരുന്ന ഒരു കിലോ തക്കാളിക്ക് ശനിയാഴ്ച 50-70 രൂപയായിരുന്നു വില. കുതിച്ചുയരുന്ന ഇന്ധനവില കാരണം ഇതിനകം തന്നെ ദുരിതമനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് വിലയിടിവ് ആശ്വാസം പകരുന്നു.

Read More

കുതിച്ചുയരുന്ന തക്കാളി വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നു.

TOMATO

ചെന്നൈ: സഹകരണ സംഘങ്ങളിൽ നിന്ന് 15 മെട്രിക് ടൺ തക്കാളി സംഭരിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപ കടന്നതോടെയാണ്, സഹകരണ സംഘങ്ങളിൽ നിന്ന് 15 മെട്രിക് ടൺ (എംടി) തക്കാളി സംഭരിച്ച് വിപണിയിൽ ഉപഭോക്താക്കൾക്ക് 85-100 രൂപ പരിധിയിൽ വിൽക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിത്. നിലവിൽ പൊതുവിപണിയിൽ തക്കാളി വില 110-130 രൂപയ്ക്കാണ്.  പച്ചക്കറികൾക്ക്, പ്രത്യേകിച്ച് തക്കാളി വില വർധിച്ച സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഭാരം കുറയ്ക്കാൻ എല്ലാ പച്ചക്കറികളും കുറഞ്ഞ നിരക്കിൽ വിൽക്കാൻ നടപടി…

Read More
Click Here to Follow Us