ബെംഗളൂരു: സംസ്ഥാന പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഉള്ള രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്ക് മയക്കുമരുന്ന് വിതരണം ചെയ്‌തിരുന്ന മൂന്ന് മയക്കുമരുന്ന് കടത്തുകാരെ ഇന്നലെ ബെംഗളൂരു അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യമാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ബന്ദോബസ്ത് ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് കോൺസ്റ്റബിൾമാർ ചില മയക്കുമരുന്ന് കച്ചവടക്കാരുമായി ഇടപഴകുന്നതിനിടെ പിടിക്കപെട്ടത്. ഒഡീഷ സ്വദേശികളായ പൂജ, സോമസുന്ദർ, ശിവ പാട്ടീൽ എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവരിൽ നിന്ന് 5.76 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു.
Read MoreTag: arrest
നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവ് ഹർഷവർദ്ധൻ അറസ്റ്റിൽ
ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി സഹനടിയെ ബലാത്സംഗം ചെയ്ത കേസിൽ കന്നഡ സിനിമാ നിർമ്മാതാവും നടനുമായ വിജയഭാർഗവ് എന്ന ഹർഷവർദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ‘വിഷൻ 2023’ എന്ന ചിത്രത്തിൽ പ്രധാന താരമായി അഭിനയിച്ചിട്ടുണ്ട്. പ്രതിയുമായി രണ്ട് വർഷമായി സൗഹൃദമുണ്ടായിരുന്നതായി സഹനടി മൊഴി നൽകിയിട്ടുണ്ട്. തുടന്ന് തന്നെ വിവാഹവാഗ്ദാനം നൽകി രണ്ടുവർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി പറഞ്ഞു. എന്നാൽ വിവാഹത്തിന് യുവതി നിർബന്ധിച്ചപ്പോൾ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് നിർമ്മാതാവ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നടി അന്നപൂർണേശ്വരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഐപിസി…
Read Moreബലാത്സംഗം ഭീഷണി മുഴക്കിയതിന് വ്യവസായി അറസ്റ്റിൽ.
ബെംഗളൂരു: ബാങ്ക് കടം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ 25 കാരനായ വ്യവസായി തന്റെ വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാതായി പരാതി. കഴിഞ്ഞ വർഷം ഐഫോൺ വാങ്ങുന്നതിനാണ് യുവതിയുടെ പേരിൽ ലോൺ എടുത്തത്. ഭീഷണിയെ തുടർന്ന് യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജ്ഞാനഭാരതിയിലെ പി.വി. നാഗേശ്വർ ആണ് അറസ്റ്റിലായ പ്രതി. പ്രതിക്കെതിരെ 354 എ (ലൈംഗിക പീഡനം), 504 (ലംഘനം പ്രകോപിപ്പിക്കാനായി മനഃപൂർവം അപമാനിക്കൽ) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്,…
Read Moreനടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. 27-ാം തീയതി വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. തുടർന്ന് 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു. അറസ്റ്റ് തടഞ്ഞെങ്കിലും കേസിൽ ദിലീപിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവി പറയുന്നു. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അന്വേഷണസംഘത്തിന്…
Read Moreപണമിടപാട്; വീട്ടമ്മയെ ബിജെപി കൗൺസിലർ വെടിവച്ച് കൊലപ്പെടുത്തി.
ബെംഗളൂരു: കുറച്ച് വർഷങ്ങൾക്ക് മുമ്പ് കടം നൽകിയ പണം തിരികെ ചോദിച്ചതിന് വീട്ടമ്മയെ കർണാടക ബിജെപി കൗൺസിലർ വെടിവെച്ചു കൊന്നു. കൊലപാതകത്തെ തുടർന്ന് കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു. സങ്കേശ്വറിൽ ഷൈല നിരഞ്ജൻ സുബേദാറിനെ (56) ആണ് കൊലപ്പെടുത്തിയത്. തലയിലും ഉദരഭാഗത്തുമായി 3 വെടിയുണ്ടകൾ തറച്ചുകയറിയ നിലയിലാണു ഷൈലയുടെ മൃതദേഹം കണ്ടെത്തിയത്. ബെലഗാവി ജില്ലയിലെ സങ്കേശ്വർ മുനിസിപ്പാലിറ്റിയിലെ വാർഡ് 14 പ്രതിനിധീകരിക്കുന്ന ഉമേഷ് കാംബ്ലെ ജനുവരി 16 ന് രാവിലെ 6 മണിക്ക് ഷൈല നിരഞ്ജൻ സുഭേദാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പണമിടപാടുകാരിയെ പിസ്റ്റൾ…
Read Moreസ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടൽ; തൊഴിൽ രഹിതനെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: വിവാഹത്തിന്റെ പേരിൽ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത 36 കാരനായ തൊഴിൽ രഹിതനെ നോർത്ത്-ഈസ്റ്റ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ സ്വദേശിയായ വിജയ് കുമാർ എസ് ആണ് അറസ്റ്റിലായ പ്രതി. വിജയ് കുമാർ നിരവധി സ്ത്രീകളുടെ സ്വകാര്യ ഫോട്ടോകൾ ശേഖരിച്ച ശേഷം അവരെ ഭീഷണിപ്പെടുത്തി പണം തട്ടി വരുകയായിരുന്നു. അടുത്തിടെ നടന്ന ഒരു കേസിൽ വിജയ് ഒരു മാട്രിമോണിയൽ സൈറ്റിൽ വച്ച് ഒരു സ്ത്രീയുമായി സൗഹൃദം സ്ഥാപിക്കുകയും അവളെ കണ്ടുമുട്ടുകയും ചെയ്തിരുന്നു, തുടർന്ന് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ…
Read Moreബെംഗളൂരു ഡോക്ടറുടെ ആത്മഹത്യ കേസ്; എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ
ബെംഗളൂരു : കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബെംഗളൂരു സ്വദേശിയായ ഡോക്ടറെ തന്റെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ സാർത്ഥക് സതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . 2021 ഓഗസ്റ്റ് 13 ന് കെങ്കേരിക്ക് സമീപം റെയിൽവേ ലൈനിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയും സംഭവസ്ഥലത്ത് നിന്ന് മരണ കുറിപ്പും ഐഫോണും റെയിൽവേ പോലീസിന് ലഭിച്ചിരുന്നു. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക്…
Read Moreപാനിപ്പൂരി കഴിക്കാനെത്തിയ ദളിതരെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ.
ബെംഗളൂരു: മൈസൂരു ജില്ലയിലെ അരസിനകെരെ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാരുടെ പ്രദേശത്ത് പാനിപ്പൂരി കഴിക്കാനെത്തിയ ദളിത് കുടുംബത്തിലെ ഒരു സ്ത്രീ ഉൾപ്പെടെയുള്ള അഞ്ച് അംഗങ്ങളെ മർദ്ദിച്ചതിന് ആറ് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഇരകളുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൗഭാഗ്യ, ദിലീപ്, ചന്ദൻ, മധുകർ, പ്രസന്ന എന്നിവർക്കാണ് മർദനമേറ്റത് ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. മൂർത്തി, സച്ചിൻ, നവീൻ, മഹാദേവസ്വാമി, ചന്ദൻ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ഉയർന്ന ജാതിക്കാർ കൂടുതലുള്ള പ്രദേശത്ത് ദിലീപും പ്രസന്നയും മധുകറും പാനിപ്പൂരി കഴിക്കാൻ…
Read Moreമയക്കുമരുന്ന് കടത്തുകാരനെ പിടികൂടാൻ വെടിയുതിർത്ത് ബെംഗളൂരു പൊലീസ്
ബെംഗളൂരു: പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കീഴടങ്ങാൻ വിസമ്മതിച്ച കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനായ സ്റ്റാർ രാഹുലിന് നേരെ ഹനുമന്ത്‌നഗർ പോലീസ് വെടിയുതിർത്തു. സൗത്ത് ഡിവിഷൻ പരിധിയിൽ 21 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാലീയിടെ തന്നെ പിടികൂടാൻ പോലീസിനെ വെല്ലുവിളിക്കുകയും എതിരാളികളെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു എന്ന് പറയുന്ന ഒരു വീഡിയോ രാഹുൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു. കെജി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസിൽ ബന്നാർഘട്ട സ്വദേശിയായ 22 കാരനായ രാഹുൽ ഒളിവിലായിരുന്നെന്നും ഇയാൾക്കെതിരെ എട്ട് വാറണ്ടുകളാണ്…
Read Moreയുവതിയുടെ മരണത്തിൽ മൂന്ന് കർണാടക ഡോക്ടർമാർക്ക് ജയിൽ ശിക്ഷ.
ബെംഗളൂരു : 2014-ൽ 40 കാരിയായ സ്ത്രീയുടെ മരണത്തിന് വഴിയൊരുക്കിയ മെഡിക്കൽ അശ്രദ്ധയ്ക്ക് മൂന്ന് ഡോക്ടർമാരുൾപ്പെടെ നാല് പേർക്ക് ബിദാറിലെ കോടതി തടവും പിഴയും വിധിച്ചു. ബിദാർ രണ്ടാം സിവിൽ, ജെഎംഎഫ്‌സി കോടതി ജഡ്ജി അബ്ദുൾ ഖാദർ ജനുവരി നാലിനാണ് ഡോക്ടർമാരായ രാജശ്രീ, വൈജനാഥ് ബിരാദാർ എന്നിവർക്കും ബിദാറിലെ ഡോ. ബിരാദാർ സുശ്രുത്, കൂടാതെ നഴ്‌സിങ് ഹോമിലെ ആശുപത്രി ജീവനക്കാരനും രണ്ടുവർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചത്. നാല് പേരും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ജാമ്യം തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു. 2014…
Read More