കോടികൾ ചെലവഴിച്ച് 7 വർഷത്തോളം ചികിത്സ, എന്നിട്ടും മരണം വഴി മാറിയില്ല

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ 7 വർഷത്തോളമുള്ള ചികിത്സ ഫലം കണ്ടില്ല. കോമയിൽ ആയിരുന്ന ഡൽഹി സ്വദേശി മരിച്ചു. ഐടി കമ്പനി ജീവനക്കാരി പൂനം റാണയാണ് മരിച്ചത്. ഭർത്താവ്, രജീഷ് നായർ.

2015 ഒക്ടോബർ 2 ന് വേദനയെ തുടർന്നാണ് പൂനം ആശുപത്രിയിൽ എത്തിയത്. ചികിത്സക്കിടെ കോമ അവസ്ഥയിൽ ആവുകയാണ്. 7 വർഷം ആയിട്ടുള്ള ചികിത്സയ്ക്കായി ആശുപത്രി നൽകിയ ബില്ല് 9.5 കോടി രൂപയാണ്. ഇതിൽ 2 കോടി മാത്രമാണ് നിലവിൽ അടച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us