ബഹളത്തിനിടെ ഈ പ്രാവും പറന്നുപോയതോടെ ക്ഷുഭിതനായ വിദ്യാർഥി കുഞ്ഞിനെ അടുത്തുള്ള തോട്ടത്തിലേക്കു കൊണ്ടുപോയി അപായപ്പെടുത്തിയെന്നാണ് കേസ്. ഉന്തുവണ്ടിയിൽ ഭക്ഷണവിൽപന നടത്തുന്നവരാണു വെങ്കടേഷിന്റെ മാതാപിതാക്കൾ.ഇവരും വിദ്യാർഥിയുടെ കുടുംബവും തമ്മിൽ വഴക്കായിരുന്നെന്നും പൊലീസ് പറഞ്ഞു. വിദ്യാർഥിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.
Related posts
-
ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ ‘ലൈവ് ബോംബുകൾ’ ആര് മാറ്റും?
ബെംഗളൂരു: നഗരത്തിലെ ജനസാന്ദ്രതയേറിയ നടപ്പാതകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമായി... -
ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി... -
നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
ബെംഗളൂരു: കടുത്ത മഴക്കുറവും ഭൂഗർഭജലനിരപ്പിലെ ആശങ്കാജനകമായ ഇടിവും കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിൽ...
