ബഹളത്തിനിടെ ഈ പ്രാവും പറന്നുപോയതോടെ ക്ഷുഭിതനായ വിദ്യാർഥി കുഞ്ഞിനെ അടുത്തുള്ള തോട്ടത്തിലേക്കു കൊണ്ടുപോയി അപായപ്പെടുത്തിയെന്നാണ് കേസ്. ഉന്തുവണ്ടിയിൽ ഭക്ഷണവിൽപന നടത്തുന്നവരാണു വെങ്കടേഷിന്റെ മാതാപിതാക്കൾ.ഇവരും വിദ്യാർഥിയുടെ കുടുംബവും തമ്മിൽ വഴക്കായിരുന്നെന്നും പൊലീസ് പറഞ്ഞു. വിദ്യാർഥിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.
Related posts
-
ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്കോം ട്രാൻസ്ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
ബെംഗളൂരു: വരാനിരിക്കുന്ന വാർഷിക മെയിന്റനൻസ് പ്രവർത്തികളുടെ ഭാഗമായി ജൂലൈ 25, 26... -
ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഔട്ടർ റിംഗ്... -
റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ ‘പെറുക്കിയെടുക്കാൻ’ പാഞ്ഞ് ജനങ്ങൾ
ബംഗളുരു: ജില്ലയിലെ ദൊഡ്ഡാപൂർ ഗ്രാമത്തിന് സമീപം ചീരനഹള്ളി ഹല്ലയിൽ അർധരാത്രി ബിയർ...
