കന്നുകാലി തൊഴുത്തിന് തീപിടിച്ചു: 6 പശുക്കളും 2 കിടാവുകളും ജീവനോടെ വെന്തുമരിച്ചു

ബെംഗളൂരു: ജില്ലയിലെ രട്ടിഹള്ളിക്കടുത്തുള്ള കടൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി കന്നുകാലി തൊഴുത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് പശുക്കളും രണ്ട് കിടാക്കളും ജീവനോടെ വെന്തുമരിച്ചു.

നാഗപ്പ അസുണ്ടിയുടെയും ഹനുമന്തപ്പ അസുണ്ടിയുടെയും ഉടമസ്ഥതയിലുള്ള ഒരു കന്നുകാലി തൊഴുത്തിലാണ് സംഭവം. പതീ അത് എല്ലായിടത്തും പടർന്നു കത്തി. പശുക്കളെയും കിടാവുകളെയും കെട്ടിയിട്ട തൊഴുത്തിൽ ഉണ്ടായ തീപിടുത്തത്തിലാണ് അവയും ജീവനോടെ വെന്തു മരിച്ചത്.

  ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ മലയാളി മെഡിക്കല്‍ വിദ്യാർഥി മരിച്ച നിലയിൽ

സംഭവത്തിൽ കന്നുകാലികൾ ഉൾപ്പെടെ ആറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഒരു കാലിത്തൊഴുത്ത് കത്തിനശിച്ചു. രട്ടിഹള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദുരന്തത്തിന്റെ കാരണം അറിവായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഇടി ഭാഷാ ന്യൂനപക്ഷ ആനുകൂല്യത്തില്‍ മലയാളമില്ല; പ്രതിഷേം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us