മൃഗബലി പരാതിയിൽ പൂജാരിക്കെതിരെ എഫ്‌ഐആർ

ബെംഗളൂരു: ചാമുണ്ഡി മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് സമീപം മൃഗബലി നടത്തിയ സംഭവത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ കൃഷ്ണരാജ പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തു. പീപ്പിൾ ഫോർ ആനിമൽസിൻറെ ഉപദേശക സമിതി അംഗം പ്രിയദർശനി എസ് ആണ് പോലീസിൽ പരാതി നൽകിയത്.

കോഴികൾ, ചെമ്മരിയാടുകൾ, ആട് എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളെ ബലിയിടുന്നതിന് മുമ്പ് ഒരു പ്രാദേശിക ക്ഷേത്ര പൂജാരി അനുഗ്രഹിച്ചതായി അവർ പരാതിയിൽ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

  പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.

ബലിമൃഗങ്ങളെ സെൻസിറ്റീവായ പ്രദേശത്ത് ചുട്ടുകൊന്നതിനാൽ ഞങ്ങൾ വനം വകുപ്പിനും അഗ്നിശമനസേനയ്ക്കും അത്യാഹിത വിഭാഗത്തിനും പരാതി നൽകിയിരുന്നതായി, അവർ പറഞ്ഞു. സംഘടനയുടെ പരാതിയെത്തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( ഡിസിപി ) പ്രദീപ് ഗുണ്ടി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
[masterslider id="10"]

Related posts