ഉയർന്ന ശിശു, മാതൃ മരണ നിരക്ക്: കർണാടക സർക്കാർ ആശങ്കയിൽ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ ശിശുമരണ നിരക്കും (ഐഎംആർ) മാതൃമരണ നിരക്കും (എംഎംആർ) ഉയരുന്നതിൽ ആശങ്കാകുലനായ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണർമാരോടും ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവുകളോടും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചു.

കണക്കുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 38,849 സ്ത്രീകൾക്ക് പ്രസവസമയത്ത് സങ്കീർണതകൾ ഉണ്ടാവുകയും 291 സ്ത്രീകൾ ഗർഭാവസ്ഥയിൽ മരിക്കുകയും ചെയ്തു. ഇതേ കാലയളവിൽ 4,838 നവജാത ശിശുക്കളും മരിച്ചു.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടെങ്കിലും നിരവധി സ്ത്രീകളും കുടുംബങ്ങളും ജില്ലാ ആശുപത്രികളിൽ പ്രസവം നടത്താൻ ഇഷ്ടപെടുന്നതായി ബൊമ്മായിയുടെ അധ്യക്ഷതയിൽ ഡിസിമാരുമായും സിഇഒമാരുമായും ഒരു ദിവസം നീണ്ടുനിന്ന യോഗത്തിന് ശേഷം നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
[masterslider id="10"]

Related posts