ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: ബുധനാഴ്ച മോർഗൻസ് ഗേറ്റ് പരിസരത്തുള്ള വീട്ടിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ യുവാവ് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറായി ജോലി നോക്കുകയായിരുന്ന നാഗേഷിനെയാണ് വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാഗേഷിന്റെ ഭാര്യ വിജയലക്ഷ്മി (26), മകൾ സ്വപ്ന (8), മകൻ സമർത് (4) എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണു നാഗേഷ് തൂങ്ങിമരിച്ചത്. സുനാഗ് ഗ്രാമത്തിൽ നിന്നുള്ള ഈ കുടുംബം 15 ദിവസം മുമ്പാണ് ഇവിടെ…

Read More

വില്ലുപുരം ഇരട്ടക്കൊലപാതകത്തിലെ പ്രതികൾ അറസ്റ്റിൽ.

ചെന്നൈ: വില്ലുപുരം ജില്ലയിൽ സ്ത്രീയെയും മകളെയും മരത്തടി കൊണ്ട് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മുഖംമൂടി ധരിച്ച അക്രമി 24 മണിക്കൂറിനുള്ളിൽ തിരുവണ്ണൈനല്ലൂരിൽ വെച്ചു പോലീസ് പിടിയിലായി. പ്രതികളുടെ പക്കൽ നിന്ന് അമ്മയുടെയും മകളുടെയും മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തതായി വില്ലുപുരം പോലീസ് സൂപ്രണ്ട് എൻ ശ്രീനാഥ പറഞ്ഞു. ഇവയ്ക്കുപുറമെ ഈ വർഷം ജനുവരിയിൽ കടലൂർ ജില്ലയിലെ തിരുപ്പാപ്പുലിയൂരിനടുത്തുള്ള ഗ്രാമത്തിൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ചതിന് സബ് ഇൻസ്പെക്ടർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി…

Read More

മഫ്തിയിലുള്ള പോലീസ് ടിക്കറ്റ് വാങ്ങാൻ വിസമ്മതിച്ചത് സങ്കർഷത്തിനു വഴിയൊരുക്കി.

ചെന്നൈ: ചൊവ്വാഴ്ച ചെങ്കൽപേട്ടിൽ ടിക്കറ്റ് എടുക്കാത്തതും തിരിച്ചറിയൽ കാർഡ് കാണിക്കാൻ വിസമ്മതിച്ചതും കാരണം ബസ് കണ്ടക്ടറും മഫ്തിയിലുള്ള പോലീസുകാരനും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കോൺസ്റ്റബളിനോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടത്, എന്നാൽ പോലീസുകാരൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നുണ്ടായ സങ്കര്ഷത്തില് പ്രതിഷേധപ്പൂർവ്വം, കുറഞ്ഞത് മൂന്ന് ബസ് ജീവനക്കാരെങ്കിലും അവരുടെ വാഹനങ്ങൾ ജിഎസ്ടി റോഡിൽ പാർക്ക് ചെയ്യുകയും പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.  വിവരമറിഞ്ഞ് ചെങ്കൽപേട്ടയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡിപ്പോ മാനേജർ മാരനും സ്ഥലത്തെത്തി പ്രതിഷേധിച്ച ബസ്…

Read More

ബസ് സർവീസുകളുടെ അഭാവം വിദ്യാർത്ഥികളെ അപകടകരമായ യാത്രയിലേക്ക് നയിക്കുന്നു

പേരാമ്പ്ര: തിരക്കേറിയ സമയങ്ങളിൽ ബസില്ലാത്തതിനാൽ പൊന്നനഗരം-പെരമ്പലൂർ പഴയ ബസ് സ്റ്റാൻഡിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾ ബസുകളുടെ ഫുട്‌ബോർഡിലാണ് യാത്ര ചെയ്യുന്നത്. ജോലിക്കും, സ്‌കൂൾ, കോളജ് ആവശ്യങ്ങൾക്കുമൊക്കെയായി പൊന്നഗർ, നമിയൂർ, മുരുകൻകുടി, കുടികാട്, കീഴപ്പുലിയൂർ, സിരുകൂടൽ, ശെങ്കുണം വില്ലേജുകളിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ ഇരുന്നൂറിലധികം പേരാണ് ബസിൽ പേരാമ്പ്രയിലെത്താറുള്ളത്. എന്നാൽ രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ഒരു സർക്കാർ ബസ് (3b) മാത്രമാണ് പൊന്നഗരം മുതൽ പേരാമ്പ്ര പാലാ ബസ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുന്ന റൂട്ടിൽ ഓടുന്നത്. തിരക്കുള്ള സമയങ്ങളിൽ മറ്റ് ബസുകളില്ലാത്തതിനാൽ പലരും ഈ ബസ്സിൽ കയറാൻ…

Read More

ജനങ്ങളെ കോവിഡിൽ നിന്ന് രക്ഷിക്കാൻ ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തി ആരോഗ്യമന്ത്രി.

ബെംഗളൂരു : സംസ്ഥാനത്തെ ജനങ്ങളെ കോവിഡിൽനിന്ന് രക്ഷിക്കാൻ ചിക്കബെല്ലാപുരയിലെ ബില്ലാപുർ പ്രഭ ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തി ആരോഗ്യമന്ത്രി കെ. സുധാകർ. മന്ത്രിയുടെ ജില്ലയായ ചിക്കബല്ലാപുരയിലെ ഏറ്റവുംപ്രസിദ്ധമായ ക്ഷേത്രമാണ് പ്രഭ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മന്ത്രിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ പൊതുസ്ഥലങ്ങളിൽ കോവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. ഒമിക്രോൺ വകഭേദത്തിന് അതിവേഗം പടരാനുള്ള കഴിവുണ്ടെങ്കിലും മറ്റു വകഭേദങ്ങളെക്കാൾ മാരകമല്ലന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അനാവശ്യ ഭയം വേണ്ടെന്നും മന്ത്രി…

Read More

പോലീസുകാരന്റെ വീട്ടിലെ സഹായിയെ കാണാതായി.

ബെംഗളൂരു: നഗരത്തിലെ ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തെ ഗൗഡയുടെ വസതിയിൽ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയായ 20 കാരിയെ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായി. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. സഞ്ജയ്‌നഗർ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രവികാന്തെ ഗൗഡയുടെ കാർ ഡ്രൈവർ ജഗദീഷ് നൽകിയ പരാതിയിൽ അക്ഷത നായക് എന്ന യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഡോളർ കോളനിയിലുള്ള ഓഫീസറുടെ വസതിയിൽ വീട്ടുജോലി ചെയ്തുവരികയാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച രവികാന്തെ ഗൗഡയും കുടുംബവും നഗരത്തിന് പുറത്തേക്ക്…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 399 റിപ്പോർട്ട് ചെയ്തു. 238 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.34% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 238 ആകെ ഡിസ്ചാര്‍ജ് : 2953565 ഇന്നത്തെ കേസുകള്‍ : 399 ആകെ ആക്റ്റീവ് കേസുകള്‍ : 7255 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38249 ആകെ പോസിറ്റീവ് കേസുകള്‍ : 2999098…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-12-2021).

കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

രാജ്യത്തിൻ്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു.

കൂനൂർ (ഊട്ടി): ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും (ചീഫ്‌ ഓഫ്‌ ഡിഫൻസ്‌) ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേർ മരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്‌ഥർ അടക്കം 14 പേർ അപകടത്തിൽപ്പെട്ടു. ബിപിൻ റാവത്തി​െൻറ ഭാര്യ മധുലിക റാവത്ത്​, ബ്രിഗേഡിയർ ലിദ്ദർ, ലാൻസ്​നായിക്​ വിവേക്​ കുമാർ, ലാൻസ്​നായിക്​ ബി. സായി തേജ, ഹവിൽദാർ സത്​പാൽ തുടങ്ങിയവരാണ്​ മരിച്ച മറ്റുള്ളവർ​. അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. Gen Bipin Rawat, Chief of…

Read More

വികലാംഗരായ വധൂവരന്മാർക്ക് പുതിയ പദ്ധതിയുമായി എച്ച്ആർ & സിഇ വകുപ്പ്.

ചെന്നൈ: ഭിന്നശേഷിക്കാരായ വധൂവരന്മാരുടെ വിവാഹത്തിന് ക്ഷേത്രങ്ങളിലെ വിവാഹ മണ്ഡപങ്ങൾ സൗജന്യമായി നൽകുമെന്ന് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ ആൻഡ് സിഇ) വകുപ്പ് അറിയിച്ചു.  ട്രിപ്ലിക്കെയ്ൻ അരുൾമിഗു പാർത്ഥസാരഥി സ്വാമി ക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിൽ വെച്ച് നടന്ന ‘ഫീസ് രഹിത കല്യാണമണ്ഡപം’ പദ്ധതി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് ഉദ്ഘാടനം ചെയ്തു, എസ് സുരേഷ്കുമാറിനും മോനിഷയ്ക്കും ഓർഡർ നൽകി. ഇവർക്കുള്ള ഉപഹാരവും സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു. എച്ച്ആർ ആൻഡ് സിഇ മന്ത്രി പി കെ ശേഖര് ബാബു ചടങ്ങിൽ പ

Read More
Click Here to Follow Us