വ്യാജവാർത്ത പ്രചരിപ്പിച്ച വനിതാ ഡോക്ടർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ്.

ബെംഗളുരു : കോവിഡിനു ചികിൽസയുണ്ടെന്ന് അവകാശപ്പെട്ട വനിതാ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ്.

കർണാടക മെഡിക്കൽ കൗൺസിലിനു(കെഎംസി) നിർദേശം നൽകി.

ബെംഗളൂരു സ്വകാര്യ ആശുപത്രിയിലെ ഡോ.സുനിതാ അഗർവാൾ കോവിഡ് ഭേദമാക്കാൻ മെഡിക്കൽ ക്യാംപ് നടത്തിയെന്ന തരത്തിലുള്ള യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ്പി എം ഓഫിസിന്റെ ഇടപെടൽ.

  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി

എന്നാൽ ഇത്തരമൊരു വിഡിയോ ചിത്രീകരിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു.

എന്നാൽ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡോ.സുനിതയ്ക്ക് നോട്ടിസ് അയയ്ക്കുമെന്നു കെ .എം.സി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us