വിധാൻ സൗധ പരിസരത്തു നിന്നും 26 ലക്ഷം രൂപ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് മന്ത്രി പൂട്ടരംഗഷെട്ടിയെ 6 മണിക്കൂർ ചോദ്യം ചെയ്തു.

ബെംഗളൂരു :ചാമരാജ നഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും പിന്നോക്ക ക്ഷേമ മന്ത്രിയുമായ സി പുട്ട രംഗഷെട്ടിയെ അഴിമതി വിരുദ്ധ ബ്യൂറോ ആറ് മണിക്കൂർ ചോദ്യം ചെയ്തു.

മന്ത്രിയുടെ ഓഫീസ് ക്ലർക്ക് എസ്.ജെ.മോഹൻകുമാറിന്റെ കയ്യിൽ നിന്നും 25.76 ലക്ഷം രൂപ വിധാൻ സൗധക്ക് സമീപത്ത് വച്ച് ജനുവരി 4 ന് പിടികൂടിയിരുന്നു.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

മന്ത്രിക്ക് നൽകാനായി കൊണ്ടു പോകുകയാണ് എന്നും കരാറുകാറിൽ നിന്ന് പിടിച്ചെടുത്തത് ആണ് എന്നും ക്ലർക്ക് മൊഴി നൽകിയിരുന്നു.

തനിക്ക് ഇതിൽ ബന്ധമില്ലെന്ന് മന്ത്രി ആവർത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts