വിധാൻ സൗധ പരിസരത്തു നിന്നും 26 ലക്ഷം രൂപ പിടിച്ചെടുത്തുമായി ബന്ധപ്പെട്ട് മന്ത്രി പൂട്ടരംഗഷെട്ടിയെ 6 മണിക്കൂർ ചോദ്യം ചെയ്തു.

ബെംഗളൂരു :ചാമരാജ നഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും പിന്നോക്ക ക്ഷേമ മന്ത്രിയുമായ സി പുട്ട രംഗഷെട്ടിയെ അഴിമതി വിരുദ്ധ ബ്യൂറോ ആറ് മണിക്കൂർ ചോദ്യം ചെയ്തു.

മന്ത്രിയുടെ ഓഫീസ് ക്ലർക്ക് എസ്.ജെ.മോഹൻകുമാറിന്റെ കയ്യിൽ നിന്നും 25.76 ലക്ഷം രൂപ വിധാൻ സൗധക്ക് സമീപത്ത് വച്ച് ജനുവരി 4 ന് പിടികൂടിയിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

മന്ത്രിക്ക് നൽകാനായി കൊണ്ടു പോകുകയാണ് എന്നും കരാറുകാറിൽ നിന്ന് പിടിച്ചെടുത്തത് ആണ് എന്നും ക്ലർക്ക് മൊഴി നൽകിയിരുന്നു.

തനിക്ക് ഇതിൽ ബന്ധമില്ലെന്ന് മന്ത്രി ആവർത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts