കവർച്ചയ്ക്കു ശേഷം ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും മുന്നിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർക്ക് 20 വർഷം ജയിൽശിക്ഷ.

ബെംഗളൂരു : കവർച്ചയ്ക്കു ശേഷം ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും മുന്നിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർക്ക് 20 വർഷം ജയിൽശിക്ഷ. ബെന്നാർഘട്ടെ കലേന അഗ്രഹാര നിവാസികളായ പ്രതികൾ പൊലീസ് എന്നു ധരിപ്പിച്ചാണ് വീട്ടിൽ കയറിയത്. 2014ൽ ഡിജെ ഹള്ളിയിലുണ്ടായ സംഭവത്തിൽ നന്ദീഷ്, അനിൽകുമാർ, സുജിത് കുമാർ എന്നിവരെയാണ് അഡീഷനൽ സിറ്റി സിവിൽ കോടതി ശിക്ഷിച്ചത്.

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ മറ്റൊരു മറ്റൊരു പ്രതി സൈമണിന് 10 വർഷം ജയിൽശിക്ഷയും വിധിച്ചു. പ്രതികൾ 50000 രൂപ വീതം പിഴയുമടയ്ക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts