ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 കോടിരൂപയുടെ അനധികൃത പണം പിടികൂടിയെന്ന് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. 1500 ലീറ്റർ മദ്യവും വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തു. 350 കേസുകൾ റജിസ്റ്റർ ചെയ്തു. അനധികൃതമായി സ്ഥാപിച്ച 17, 693 പോസ്റ്ററുകളും 7711 ബാനറുകളും നീക്കം ചെയ്തതായും സഞ്ജീവ് കുമാർ പറഞ്ഞു.
Related posts
-
വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കൃത്യസമയത്ത് ജീവനക്കാർ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന... -
കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
ഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര... -
ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജി.കെ.വി.കെ (GKVK) ക്യാമ്പസിൽ ചക്ക പറിക്കുന്നതിനായി മരത്തിൽ...
