ആളൊന്നിന് അഞ്ചുലക്ഷം രൂപയെന്ന ക്രമത്തിൽ ഇവരുടെ കുടുംബത്തിനു 15 ലക്ഷം രൂപയാണു നഷ്ടപരിഹാരം ലഭിക്കുക. തുക പങ്കിടുന്നതു സംബന്ധിച്ചു ശരവണന്റെയും അശ്വിനിയുടെയും മാതാപിതാക്കൾ തമ്മിലാണ് അഭിപ്രായഭിന്നത. ഗവ.വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ച സഞ്ജനയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നീലസന്ദ്ര ബിബിഎംപി ശ്മശാനത്തിലാണു സംസ്കരിച്ചത്. സഞ്ജനയുടെ മാതാപിതാക്കളായ ശരവണനും അശ്വനിയും അപകടത്തിൽ മരിച്ചിരുന്നു.
Related posts
-
ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ്; 6 കോടിയോളം തട്ടിയ പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: ഓൺലൈൻ ജോലിയുടെ പേരിൽ ബെംഗളൂരു ഉൾപ്പെടെ രാജ്യത്തുടനീളം 6 കോടിയോളം... -
മുടിവെട്ടിയതിന് പിന്നല്ലാതെ തല മസ്സാജ് ചെയ്തു; 30 കാരൻ സ്ട്രോക്ക് വന്ന് ആശുപത്രിയിൽ
ബെംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോള് ബാർബർ നല്കിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക്... -
ഇൻജെക്ഷൻ ഓവർഡോസ് നൽകി; ഏഴു വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ചിക്കമംഗളൂരുവിലെ അജ്ജംപുരക്ക്...