സംസ്ഥാനത്ത് മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതിനും നിരോധനം

ബെംഗളൂരു : മുലപ്പാലിന്റെ വാണിജ്യവത്കരണത്തിന് നിയന്ത്രണമേർപ്പെടുത്തി കർണാടകം. മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിറക്കി.

ഉത്തരവ് ലംഘിക്കുന്നവിരിൽനിന്ന് 2006-ലെ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകളെ നിരോധനം ബാധിക്കില്ല. മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ദേശീയ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി കഴിഞ്ഞയാഴ്ച നിർദേശം പുറപ്പെടുവിച്ചിരുന്നു.

  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകത്തിന്റെ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts