ഭക്ഷണം വിളമ്പുന്നത് നിർത്താൻ ഒരുങ്ങി ഇന്ദിരാ കാന്റീൻ 

നഗരത്തിൽ ഇന്ദിരാ കാന്റീനുകൾ പ്രവർത്തിപ്പിക്കാൻ 50 കോടി രൂപ മാത്രമാണ് ബിബിഎംപി അനുവദിച്ചത്. കാലങ്ങളായി ഈ കാന്റീനുകളുടെ പ്രവർത്തനങ്ങൾ മോശമാണെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. കോവിഡിന് ശേഷം, ഈ കാന്റീനുകളിലെ തിരക്കും ഗണ്യമായി കുറഞ്ഞു.

തിരക്ക് കുറഞ്ഞതിനാൽ 35 ഓളം ഇന്ദിരാ കാന്റീനുകളിലെ അത്താഴ വിതരണം ഉടൻ നിർത്തിയേക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 30 മുതൽ 35 വരെ കാന്റീനുകളിൽ അത്താഴത്തിനുള്ള തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പല കാന്റീനുകളിലും 50 പ്ലേറ്റുകൾ പോലും വിൽക്കുന്നില്ലെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നുവെന്ന് ഗിരിനാഥ് പറഞ്ഞു.

  ദേശീയപാത പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട മന്ത്രാലയം തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടി; പ്രതിഷേധം

ഇതുകൊണ്ടുതന്നെ കുറച്ച് ആളുകൾക്ക് വിതരണം ചെയ്യുന്നത് പ്രായോഗികമല്ലന്ന് ഈ കാന്റീനുകളിൽ ചിലത് നടത്തുന്ന ആദമ്യ ചേതനയുടെ പ്രതിനിധി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us