നഗരത്തില്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു; 70 ശതമാനം രോഗികളും പുകവലിക്കാത്തവർ

ബെംഗളുരു: നഗരത്തിലെ വായു ഗുണനിലവാരം മോശമാകുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ആസ്മയ്ക്കാണ് കൂടുതല്‍ പേര്‍ ചികിത്സ തേടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും നവംബറിനും ഇടയില്‍ സര്‍ക്കാര്‍ ആശുപ്രതികളില്‍ 4187 രോഗി കള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടി. 2024ല്‍ ഈ കാലയളവില്‍ 3891 പേരാണു ചികിത്സ തേടിയത്.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

സ്വകാര്യ ആശുപ്രതികളിലും വര്‍ഷംതോറും രോഗികളുടെ എണ്ണത്തില്‍ 10-15 % വര്‍ധനയുണ്ട്. 70 ശതമാനം രോഗികളും പുകവലിക്കാത്തവരാണെന്നും ഉത്സവകാലങ്ങളിലാണ് കൂടുതല്‍ പേര്‍ ചികിത്സ തേടുന്നതെ ന്നും അധികൃതര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us