ജാതി സർവേ കാലാവധി വീണ്ടും നീട്ടി; അധ്യാപകർക്ക് പകരം മറ്റ് വകുപ്പുകളിലെ ജീവനക്കാരെ നിയമിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് നടക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) ഒക്ടോബർ 31 വരെ നീട്ടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കന്നഡ, സാംസ്കാരിക, പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ശിവരാജ് എസ്. തങ്കദ്ഗിയാണ് ഇക്കാര്യം അറിയിച്ചത്.

  എംബിബിഎസ് വിദ്യാർത്ഥിയെ ആണ് സുഹൃത്തും സംഘവും കൂട്ടബലാത്സംഗത്തിന് ഇരയാക്കി

സംസ്ഥാനത്തുടനീളം സ്കൂളുകൾ വീണ്ടും തുറന്നതിനാൽ അധ്യാപകരെ സർവേയിൽ ഉൾപ്പെടുത്തില്ലെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഉപയോഗിച്ചായിരിക്കും സർവേ നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നവംബർ വിപ്ലവം': കോൺഗ്രസിനെ പരിഹസിച്ച് ബിജെപിയുടെ കസേരക്കളി വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us