ബെംഗളൂരു: ദസറ സമയത്ത് ബലൂണുകൾ വിൽക്കാൻ എത്തിയ പത്ത് വയസ്സുകാരിയുടെ മൃതദേഹം പ്രദർശന മൈതാനത്ത് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ മൈസൂരു പോലീസ് പ്രതിക്കായി കെണിയൊരുക്കിയിരുന്നു.
വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതി എന്ന് സംശയിക്കുന്ന ഒരാളെ തിരിച്ചറിഞ്ഞട്ടുണ്ട്. സിദ്ധലിംഗപുര സ്വദേശിയായ കാർത്തിക് (31) ആണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
ഒരു കേസിൽ രണ്ട് വർഷം ജയിലിലായിരുന്ന കാർത്തിക് നാല് മാസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ, നാട്ടിലേക്ക് പോകാതെ മൈസുരുവിൽ മദ്യപിക്കുകയും അലഞ്ഞുതിരിയുകയും ചെയ്തിരുന്നതായി വിവരം ലഭിച്ചു.
നിലവിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞട്ടുള്ളത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]