മുസ്ലീം സമുദായത്തിൽ പെട്ട പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ വേണ്ടി സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : ജില്ലയിലെ സവദത്തിയിലെ ഒരു സർക്കാർ സ്കൂളിന്റെ കുടിവെള്ള ടാങ്കിൽ വിഷം കലർത്തിയ കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മുസ്ലീം സമുദായത്തിലെ പ്രധാന അധ്യാപകനെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുന്നതിനായാണ് ഈ പ്രവൃത്തി ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഹീനമായ പ്രവൃത്തി ചെയ്ത കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഈ സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

15 ദിവസം മുമ്പ് നടന്ന ഈ സംഭവത്തിൽ നിരവധി കുട്ടികൾ രോഗബാധിതരായി, പക്ഷേ ഭാഗ്യവശാൽ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts