യലഹങ്കയിലെ മസാജ് പാർലറിൻ്റെ പേരിൽ വേശ്യാവൃത്തി; മൂന്ന് പേർ അറസ്റ്റിൽ; ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മസാജ് പാർലറിൻ്റെ പേരിൽ പെൺവാണിഭം നടത്തിയിരുന്ന യലഹങ്കയിലെ റോറ ലക്ഷ്വറി തായ് സ്പായിൽ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പ്രതികളെ പിടികൂടി. ഏഴ് വിദേശ വനിതകളെ രക്ഷപ്പെടുത്തി.

യലഹങ്ക സബ് സിറ്റിയിലെ ബി സെക്ടറിലെ ഒരു കെട്ടിടത്തിൽ വേശ്യാവൃത്തിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഈ സമയത്താണ് തായ്‌ലൻഡിൽ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് വേശ്യാവൃത്തിയിൽ ഏർപെടുത്തുന്നതെന്നാണ് അറിയുന്നത്.

ടൂറിസ്റ്റ് വിസയിലൂടെയും ബിസിനസ് വിസയിലൂടെയുമാണ് പ്രതികൾ യുവതികളെ ക്ഷണിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി പോലീസ് പറഞ്ഞു.

ആഞ്ജനേയ ഗൗഡ, ആഞ്ജനേയ റെഡ്ഡി, ഹരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. യലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദോശയ്ക്ക് എന്ത് പറ്റി? ബെംഗളൂരു ഹോട്ടലുകളിൽ നിന്ന് ദോശക്കല്ലുകൾ അപ്രത്യക്ഷമാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us