സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് വാക്‌സിനുകൾ കെട്ടിക്കിടക്കുന്നു

ബെംഗളൂരു: കർണാടകയിലുടനീളമുള്ള സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് 1 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ കെട്ടിക്കിടക്കുകയാണ് ഇവയുടെ കാലാവധി മാർച്ചിൽ അവസാനിക്കും. സർക്കാർ സ്റ്റോക്ക് മാറ്റുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാത്തതിനാൽ ഡോസുകളിൽ നിക്ഷേപിച്ച ആശുപത്രികൾ വൻ നഷ്ടത്തിലാണ്, ഇത് പാഴാക്കലിന് കാരണമാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

സ്പർഷ് ഹോസ്പിറ്റലിൽ മാത്രം 45,600 ഡോസ് കോവിഷീൽഡിന്റെ കാലാവധി മാർച്ച് 3-ന് അവസാനിക്കുകയാണ്. റീടേക്ക് പോളിസി ഇല്ലെന്ന് കമ്പനി അറിയിച്ചതിനാൽ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തുകൾ ഫലമൊന്നും നൽകിയില്ലെന്ന് സ്പർഷ് ഹോസ്പിറ്റൽസ് സ്ട്രാറ്റജി ഡയറക്ടർ ഗുരുപ്രസാദ് ബിആർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts