കാമാക്ഷിപാളയ ഫുട്പാത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ കാമാക്ഷിപാല്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഫുട്പാത്തിൽ വെള്ളിയാഴ്ച രാവിലെ 42 കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൃഷഭവതി നഗർ നിവാസിയായ സതീഷിന്റെ മൃതദേഹമാണ് ഫുട്പാത്തിൽ കണ്ടെത്തിയത്. ഫുട്പാത്ത് കല്ല് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സതീഷിന്റെ തലയിൽ വലിയ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മദ്യലഹരിയിൽ വീണു മരിച്ചതാകാനും സാധ്യതയുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

മൈസൂരു ജില്ലയിലെ കിരംഗുരു സ്വദേശിയായ സതീഷ് ഒരു പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്ത വരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts