കായൽ കയ്യേറ്റങ്ങൾക്കെതിരെ മൗനം പാലിച്ച് ബിബിഎംപി

ബെംഗളൂരു : നഗരത്തിലെ 204 കായലുകളിൽ കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടും അവ വൃത്തിയാക്കുന്നതിൽ നഗരസഭാധികൃതർ മൗനം പാലിക്കുകയാണ്.

941 ഏക്കറിലധികം തടാകഭൂമി കൈയേറിയതായി ആറുമാസം മുമ്പ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇവ നീക്കം ചെയ്‌താൽ മഴയിൽ വെള്ളപ്പൊക്കത്തിന്‌ ശമനമുണ്ടാകുമെന്ന്‌ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടി.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

കഴിഞ്ഞ ഓഗസ്റ്റിൽ കഗ്ഗദാസപുരയിൽ തടാക ഭൂമിയുടെ ഒരു ഭാഗം വീണ്ടെടുക്കാൻ വേണ്ടിയാണ് ബിബിഎംപി അവസാനമായി ബുൾഡോസറുകൾ ഉപയോഗിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ റേച്ചനഹള്ളിക്ക് സമീപം 2.58 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സമാനമായ അഭ്യാസം നടത്തിയിരുന്നു. അന്നുമുതൽ, ബുൾഡോസറുകൾ നിശബ്ദമായി

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts