18ന് എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസിയുടെ വോൾവോ എസി ബസിലാണ് സംഭവം. യുവതി ആദ്യം ഇരുന്ന സീറ്റിൽ നിന്ന് മാറിയിരിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടതോടെ യുവതി മുൻവശത്തെ വിൻഡോ സീറ്റിലേക്ക് മാറി. സേലത്തെത്തിയപ്പോൾ, സമീപ സീറ്റിലിരിക്കുകയായിരുന്ന കണ്ടക്ടർ ശരീരത്തിൽ സ്പർശിക്കുന്നതായി തോന്നിയതിനെ തുടർന്ന് ബസ് മഡിവാളയിലെത്തിയപ്പോൾ യുവതി എസ് ജി പാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി തെറ്റിദ്ധരിച്ചതാണെന്നുമാണ് കണ്ടക്ടറുടെ വാദം.
Related posts
-
ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്കോം ട്രാൻസ്ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
ബെംഗളൂരു: വരാനിരിക്കുന്ന വാർഷിക മെയിന്റനൻസ് പ്രവർത്തികളുടെ ഭാഗമായി ജൂലൈ 25, 26... -
ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഔട്ടർ റിംഗ്... -
റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ ‘പെറുക്കിയെടുക്കാൻ’ പാഞ്ഞ് ജനങ്ങൾ
ബംഗളുരു: ജില്ലയിലെ ദൊഡ്ഡാപൂർ ഗ്രാമത്തിന് സമീപം ചീരനഹള്ളി ഹല്ലയിൽ അർധരാത്രി ബിയർ...
