സിബിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ

മുംബൈ: സിബിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ രംഗത്ത്. സിബിഐയുടെ കണ്ടെത്തൽ നുടുക്കം രേഖപ്പെടുത്തിയതായും മല്യ വ്യക്തമാക്കി. മിഥ്യാസങ്കല്പങ്ങളും തെറ്റിധാരണകളും പറയുന്ന സിബിഐയ്ക്ക് സാമ്പത്തിക-വാണിജ്യകാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടോയെന്നും മല്യ ട്വിറ്ററിൽ കുറിച്ചു. വിജയ് മല്യയ്ക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ലഭ്യമാക്കാൻ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് സാമ്പത്തിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഇടപെട്ടതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മല്യയ്ക്ക് ലോണുകൾ ലഭ്യമാക്കാൻ ധനകാര്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന അമിതഭ് വർമ ഇടപെട്ടതിന്റെ കത്തുകളും മെയിലുകളുമാണ് പുറത്തുവന്നത്. കേസിൽ വൻ ഗൂഡാലോചന…

Read More

ആപ്പിള്‍ വരുന്നു നമ്മ ബെന്ഗളൂരുവിലേക്ക് ?

ബെന്ഗലൂരു: ആപ്പിളിന്റെ ഐഫോണുകൾ ബെന്ഗളൂരുവിൽ നിർമ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാർത്തകൾ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റ് ബെന്ഗളൂരുവിൽ ആയിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച പ്രൊപ്പോസൽ കമ്പനിയിൽ നിന്നും ലഭിച്ചെന്ന് കർണാടക സർക്കാറും വ്യക്തമാക്കി. ആഗോള കമ്പനിയെ കർണാടകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സർക്കാർ വാർത്താക്കുറിപ്പിറക്കിയത്. ആപ്പിൾ ഫോൺ അസംബ്ലിങ് യൂണിറ്റാണ് ബെന്ഗളൂരുവിൽ തുറക്കുന്നതെന്ന് സർക്കാർ അറിയിച്ചു. കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഖെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഐ ഫോൺ യൂണിറ്റ് തുടങ്ങുന്നത് വലിയ…

Read More

ബന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരികളെ സിംഹങ്ങള്‍ ആക്രമിച്ചു.ഞെട്ടിപ്പിക്കുന്ന വീഡിയോ ഇവിടെ കാണാം.

ബാംഗ്ലൂർ: നഗരത്തിലെ ബയോപാർക്കിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ സിംഹങ്ങളുടെ ആക്രമം. ഇത് രണ്ടാം തവണയാമ് ഇതേ വാഹനം ആക്രമിക്കപ്പെടുന്നത്. ബാംഗ്ലൂരിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലാണ് സംഭവം. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ആർക്കും തന്നെ അപകടമില്ല.സാധാരണയായി ഇവിടെയെത്തുന്നവർ സഫാരി ബസിലാണ് പാർക്കിനുള്ളിലേക്ക് പോകുന്നത്. രണ്ട് സിംഹങ്ങളാണ് വാഹനത്തെ അക്രമിക്കുന്നത്. ഒരെണ്ണം പിന്നിലും ഒരെണ്ണം മുന്നിലുമായാണ് അക്രമം നടത്തുന്നത്. പിൻ ഭാഗത്തെ ഗ്ലാസിന് മുകളിലായി സിംഹം തലയുയർത്തി നിൽക്കു്‌നനത് കാണാം. ഇന്നോവയ്ക്ക് പിന്നിലായി വന്ന സഫാരി ബസിലെ ഡ്രൈവറാണ് ചിത്രങ്ങൾ പകർത്തിയത്. ചില പ്രാദേശിക ചാനലുകളിൽ…

Read More

ഇന്നത്തെ ബജെറ്റ് ഒറ്റ നോട്ടത്തില്‍.

സാധാരണക്കാരായ നികുതി ദായകര്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഇന്ന് പാര്‍ലമെന്റില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിച്ചത്. നോട്ട് നിരോധനം വലിയ വിജയമായിരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോട്ട് നിരോധനത്തിനന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.1 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും. 2017-18 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് ഇത് 7.6 ശതമാനമായും 2018-2019 ആകുമ്പോഴേക്ക് ഇത് 7.8 ശതമാനമായും ഉയരുമെന്ന പ്രത്യാശയും ജെയ്റ്റ്‍ലി പ്രകടിപ്പിച്ചു. ഗ്രാമീണ മേഖലയ്ക്കും…

Read More

ഇ അഹമ്മദ് ഇനി ഓര്‍മ.

മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റും മുൻ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസ്സായിരുന്നു. പുലർച്ചെ 2.15 ന് ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം . പാർലമെന്റിൽ ഇന്നലെയാണ് ഇ അഹമ്മദ് കുഴഞ്ഞുവീണത് . രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേൾക്കാൻ പാർലമെന്റിന്റെ സെൻട്രൽഹാളിൽ മധ്യഭാഗത്തായി ഇരുന്നിരുന്ന  അഹമ്മദ്  പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് പാർലമെന്റിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ചികിത്സിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററിലാണ് ഇ അഹമ്മദ് മരണത്തിനു…

Read More

തിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചു നാളെ ഹർത്താൽ. തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്താനാണു ബിജെപി തീരുമാനം. പേരൂർക്കടയിൽ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിലെത്തിയതോടെയാണു പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഉപരോധം നടത്തിയ പ്രവർത്തകർ വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് ലാത്തിയടിയേറ്റു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്റെയും വി വി രാജേഷിന്റെയും നേതൃത്വത്തിലാണ് പേരൂർക്കടയിൽ റോഡ് ഉപരോധം നടന്നത്. ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ…

Read More

ലക്ഷ്മി നായരെ 5 വര്‍ഷത്തേക്ക് നീക്കി;എസ് എഫ് ഐ ഹാപ്പി ;രാജി വരെ സമരം തുടരുമെന്ന് മറ്റു വിദ്യാര്‍ഥി സംഘടനകള്‍;എസ് എഫ് ഐ ഒറ്റിയെന്ന് ബി ജെ പി.

തിരുവനന്തപുരം: കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍  സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു.  അഞ്ച്  വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും.  ഇക്കാലയളവില്‍ അധ്യാപികയായി പോലും അക്കാദമിയില്‍ പ്രവേശിക്കില്ല.  വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് ഇക്കാലയളവില്‍ പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കും. അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ എസ്.എഫ്.ഐ നേതാക്കളുമായി മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുത്തെന്നും എ.ബി.വി.പി അടക്കമുള്ള മറ്റ് സംഘടനകള്‍ ആരോപിച്ചു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കളാണ് ആദ്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. കോളേജ് അധികൃതരുമായി…

Read More

കുപ്പിയെക്കാള്‍ പഴകിയ വീഞ്ഞുമായി വീണ്ടും ബി ജെ പി; അയോദ്ധ്യയില്‍ രാമക്ഷേത്ര അജണ്ടയില്‍;അറവു ശാലകള്‍ എല്ലാം അടച്ചു പൂട്ടും.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എല്ലാ തരത്തിലുള്ള വികസനം ഊന്നികൊണ്ടുള്ള പ്രകടനപത്രിക പുറത്തിറക്കി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ അജണ്ടയിലുണ്ടെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തില്‍ കോടതിയുടെ നിര്‍ദേശങ്ങളായിരിക്കും സ്വീകരിക്കുകയെന്നും അമിത്ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ നിയമപരവും അല്ലാത്തതുമായ എല്ലാ അറവുശാലകളും അടച്ചുപൂട്ടും. എല്ലാ സര്‍വകലാശാലകളിലും വൈഫൈ സൗകര്യം നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. എല്ലാവര്‍ക്കും വൈദ്യുതി, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും, പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍, കരിമ്പ് കര്‍ഷകരുമായുള്ള എല്ലാ സാമ്പത്തിക…

Read More

കൈരളിയുടെ പാചക റാണിയെ പാര്‍ട്ടിയും കൈവിടുന്നു;ലോ അക്കാദമി പ്രിൻസിപ്പിൽ ലക്ഷ്മിനായരെ അഞ്ച് വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്നും വിലക്കാൻ കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് തീരുമാനം.

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പിൽ ലക്ഷ്മിനായരെ അഞ്ച് വർഷത്തേക്ക് പരീക്ഷാ ചുമതലകളിൽ നിന്നും വിലക്കാൻ കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് തീരുമാനിച്ചു. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മിനായർക്കെതിരായ ഉചിതമായ നടപടിയിൽ തീരുമാനം സർക്കാറിനും മാനേജ്മെന്റിനും വിട്ടു. ലക്ഷ്മിനായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന കോൺഗ്രസ്-സിപിഐ അംഗങ്ങളുടെ ആവശ്യം വോട്ടിനിട്ട് തള്ളി. സിണ്ടിക്കേറ്റ് യോഗത്തിൽ നടന്നത് നാടകീയരംഗങ്ങൾ. സ്വജനപക്ഷപാതം നടത്തിയിതിന് തെളിവുണ്ട് എന്നതടക്കം ലക്ഷ്മിനായർക്കെതിരായ കുറ്റപത്രമായ ഉപസമിതി റിപ്പോർട്ട് സിണ്ടിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. 5 വർഷത്തേക്ക് പരീക്ഷാചുമതലകളിൽ നിന്നും ലക്ഷ്മിനായരെ വിലക്കി. എന്നാൽ പ്രിൻസിപ്പലിനെ…

Read More

ഗാനഗന്ധര്‍വന് പത്മ വിഭൂഷന്‍,കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍,കവി അക്കിത്തം,ശ്രീജേഷ് തുടങ്ങിയവര്‍ക്ക് പത്മശ്രീ.ആറു പത്മ അവാര്‍ഡുകള്‍ മലയാളികള്‍ക്ക്.

ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആറ് മലയാളികള്‍ക്ക് പത്മ പുരസ്കാരങ്ങള്‍  ലഭിച്ചു. ഗായകന്‍ യേശുദാസിന്  പത്മവിഭൂഷണ്‍. പാറശാല ബി പൊന്നമ്മാള്‍,ഹോക്കി താരം ശ്രീജേഷ്, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം, ആയോധനകലാ രംഗത്തുള്ള മീനാക്ഷിയമ്മ എന്നിവര്‍ക്കാണ് കേരളത്തില്‍നിന്ന് പത്മശ്രീ. ബി ജെ പി യിലെ സീനിയര്‍ നേതാക്കളില്‍ മൂന്നാമനും മുന്‍ മാനവ വിഭവ ശേഷി മന്ത്രിയുമായ മുരളി മനോഹര്‍ ജോഷിക്കും എന്‍ സി പിയുടെ സ്ഥാപക നേതാവും മുന്‍ കേന്ദ്ര മന്ത്രിയും അന്താരാഷ്ട്ര ക്രികെറ്റ്‌ കൌണ്‍സിലിന്റെ പ്രസിഡന്റും ആയിരുന്ന ശരദ് പവാറിനും…

Read More
Click Here to Follow Us