ബെംഗളൂരു: പാതിവഴിയിൽ നിലച്ച കോറമംഗല– ഈജിപുര മേൽപാല നിർമാണത്തിന് പുതിയ ടെൻഡർ വിളിക്കാൻ മന്ത്രി സഭാ യോഗത്തിൽ അനുമതി. നിലവിലെ കരാർ റദ്ദാക്കിയിരുന്നു, കൊൽക്കത്ത ആസ്ഥാനമായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ഒരവസരം കൂടി നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും പുതിയ ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കാനാണു മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതെന്നു മന്ത്രി ജെ.സി മധുസ്വാമി അറിയിച്ചു. 204 കോടിയുടെ കരാർ തുകയ്ക്കാണു പാലം നിർമാണത്തിനു കമ്പനിക്ക് ബിബിഎംപി അനുമതി നൽകിയത്. നിർമാണ കാലാവധി 3 തവണ നീട്ടിയിട്ടും പ്രവൃത്തികൾ പൂർത്തീകരിക്കാൻ കമ്പനിക്കു കഴിയാതെ വന്നതോടെയാണു…
Read More