കൊപ്പളയിലെ വർഗീയ സംഘർഷം: പോലീസ് ഇൻസ്‌പെക്ടറെയും മൂന്ന് പോലീസുകാരെയും സസ്പെൻഡ് ചെയ്തു

ബെംഗളൂരു : കർണാടകയിലെ കോപ്പാൽ ജില്ലയിലെ ഹുലിഹൈദർ ഗ്രാമത്തിൽ മിശ്രവിവാഹത്തെ തുടർന്ന് ഉണ്ടായ വർഗീയ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ അനാസ്ഥ കാണിച്ചതിന് ഒരു പോലീസ് ഇൻസ്‌പെക്ടറെയും മൂന്ന് പോലീസുകാരെയും സസ് പെൻഡ് ചെയ്തു. വർഗീയ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് കനകഗിരി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ പരസപ്പ ഭജൻത്രി, ഇഎസ്‌ഐ മഞ്ജുനാഥ്, പോലീസ് കോൺസ്റ്റബിൾമാരായ ഹനുമന്തപ്പ, സംഗപ്പ മേട്ടി എന്നിവരെ സസ്‌പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടത് കോപ്പൽ ജില്ലാ എസ്പി അരുണാഘു ഗിരിയും ഡി.വൈ.എസ്.പി രുദ്രേഷ് ഉജ്ജനകൊപ്പയും റിപ്പോർട്ട് സമർപ്പിച്ചു. ഹുലിഹൈദർ…

Read More

ഒരാഴ്ചയായി കൊപ്പൽ തുരുത്തിൽ കുടുങ്ങിക്കിടന്ന രണ്ട് ആട്ടിടയൻമാരെയും ആടുകളെയും രക്ഷപ്പെടുത്തി

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്ന് വിളിച്ചുവരുത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 16 അംഗ സംഘം ഒടുവിൽ ബോട്ടുകൾ ഉപയോഗിച്ചാണ് ഹനുമപ്പയെയും മകൻ ഹനുമേഷിനെയും പുറത്തെത്തിച്ചത്. അവര്ക് പുറമെ ഇവരുടെ വിലപിടിപ്പുള്ള ചെമ്മരിയാടുകളെയും സംഘം രക്ഷപ്പെടുത്തി. ഓഗസ്റ്റ് 4 നാണ് മല്ലപുര ഗ്രാമത്തിൽ നിന്നുള്ള ഇടയന്മാർ തങ്ങളുടെ ആടുകളെ മേയ്ക്കാൻ തുരുത്തിലേക്ക് പോയത്. തുംഗഭദ്ര റിസർവോയറിൽ നിന്ന് 1.80 ലക്ഷം ക്യുസെക്‌സ് അധികൃതർ തുറന്നുവിട്ടതിനാൽ വൈകുന്നേരത്തോടെ വെള്ളം അതിവേഗം ഒഴുകുന്ന നദി മുറിച്ചുകടക്കാൻ കഴിഞ്ഞില്ല. ശേഷം രണ്ട് ഇടയന്മാർ തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന്…

Read More

അമ്മയുടെ വിയോഗം തളർത്തിയ മകൻ അമ്മയുടെ സ്മരണയ്ക്കായി ചെയ്തത്; വ്യത്യസ്തനായി ബെംഗളൂരുവിലെ എൻജിനീയർ

ബെംഗളൂരു: അമ്മയുടെ സാനിധ്യം ഉണ്ടാക്കാൻ മെഴുക് പ്രതിമ നിർമ്മിച്ച് 54 കാരനായ ബെംഗളൂരു എഞ്ചിനീയർ. തളി ചന്ദ്രയ്യ വെങ്കിടേഷ് എന്ന കൊപ്പൽ എഞ്ചിനീയറാണ് ബെംഗളൂരുവിൽ തന്റെ അമ്മ നഗ്രൂർ മനോരമയുടെ വലിപ്പത്തിലുള്ള മെഴുക് പ്രതിമ നിർമ്മിച്ചത്. 2018 ലാണ് ചന്ദ്രയ്യയുടെ അമ്മ മരിച്ചത്. തുടർന്നുള്ള ദിനങ്ങളിൽ അമ്മയുടെ വിയോഗത്തിൽ ഒരു വലിയ ശൂന്യതയാണ് ചന്ദ്രയ്യയുടെ ജീവിതത്തിൽ അവശേഷിച്ചത് എന്ന് പറഞ്ഞ ചന്ദ്രയ്യ തന്റെ ജീവിതത്തിൽ അമ്മയുടെ നിരന്തരമായ സാന്നിധ്യം ഉറപ്പാക്കാൻ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം അമ്മയുടെ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം മണിക്കൂറുകളോളമാണ്…

Read More
Click Here to Follow Us