ബെംഗളൂരു: മെഡിക്കൽ അശ്രദ്ധയുടെ കേസുകൾ ഗൗരവമായി കാണുമെന്നും ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിന് ഒരു രീതി വികസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ആദ്യ യോഗത്തിന് ശേഷം പറഞ്ഞു. 2021-ൽ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 24 മരണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തതിനെ കുറിച്ച് റാവു ഉദ്യോഗസ്ഥരോട് ചോദിച്ചു. ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് ധാരാളം പരാതികൾ ഉണ്ട്, കാര്യക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്, അശ്രദ്ധ പാടില്ലെന്നും അപ്രതീക്ഷിത പരിശോധനകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് ഓഫീസർമാർക്കും പെർഫോമൻസ് അനാലിസിസ് ചെയ്യാനുള്ള സംവിധാനം…
Read MoreCategory: HEALTH
നഗരത്തിൽ മൂത്രാശയ അണുബാധ രോഗത്തിൽ 50% വരെ വർദ്ധനവ്; മുന്നറിയിപ്പുമായി ഡോക്ടർമാർ
ബെംഗളൂരു: നഗരത്തിലെ ഡോക്ടർമാർ മൂത്രനാളിയിലെ അണുബാധ ( യുടിഐ ) കേസുകളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനവ് കാണുന്നതായി റിപ്പോർട്ട് ചെയ്തു. ശരീരത്തിൽ ജലാംശം നിലനിർത്തുക, പലപ്പോഴും വാഷ്‌റൂമിൽ പോകുന്നതിൽ നിന്നും പിന്തിരിയെരുതെന്നും ഡോക്ടർമാർ അറിയിച്ചു. ഈ വേനൽക്കാലത്ത്, യുടിഐ കേസുകളുടെ എണ്ണത്തിൽ 50% വരെ വർദ്ധനവ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം 4-5 സമാന കേസുകൾ കാണുന്നതായി ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ ചേതന വി പറഞ്ഞു, കഴിഞ്ഞ വേനൽക്കാലത്തേക്കാൾ 50% വർദ്ധനവ് എപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.…
Read Moreരാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,325 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,379 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,77,257 ആയി.രോഗമുക്തി നിരക്ക് ഇപ്പോൾ 98.7 ശതമാനം. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 44,175പേരാണ്.പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ശതമാനം. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 3.87 ശതമാനം. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 95.21 കോടി രണ്ടാം…
Read Moreരാജ്യത്ത് 7171 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് പുതിയ 7171 കേസുകൾ റിപ്പോർട്ട് ചെയ്തു. 40 പേർ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയർന്നു. ആകെ കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 0.11 ശതമാനമാണ്. രോഗമുക്തരായവരുടെ എണ്ണം 4,43,56,693 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.18 ശതമാനമാണ്.
Read Moreകോവിഡ് ആശങ്ക ഒഴിയാതെ കർണാടക ഉൾപ്പെടെ 8 സംസ്ഥാനങ്ങൾ
ബെംഗളൂരു: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജമാക്കണമെന്ന് കർണാടക ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിശ്യപ്പെട്ടു. കർണാടകയ്ക്ക് പുറമെ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ രണ്ടായിരവും ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കണക്ക്. ഈ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധനകൾ കൃത്യമായി നടത്തണമെന്നും നിർദ്ദേശമുണ്ട്. . കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 11,692 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 19 പേർ മരിച്ചു.…
Read Moreസംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; വാക്‌സിൻ സ്റ്റോക്കില്ലാതെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ
ബെംഗളൂരു: കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ പുതിയ ഡോസുകൾക്കായുള്ള സംസ്ഥാനത്തിന്റെ അഭ്യർത്ഥന കേന്ദ്രം നിരസിച്ചതിനാൽ ദുർബലരായവർക്ക് ബൂസ്റ്റർ ഷോട്ടുകൾ നൽകാൻ കർണാടകയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ സ്റ്റോക്കില്ല. സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജനുവരിയിൽ സംസ്ഥാനത്ത് ഒരു കോവിഡ് മരണം മാത്രം കണ്ടപ്പോൾ, മാർച്ചിൽ അത് 12 ആയി ഉയർന്നു, ഏപ്രിലിൽ പ്രതിദിനം ശരാശരി ഒന്ന് ആണ് ഇതുവരെ റിപ്പോർട് ചെയ്തട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ കൊവിഡ് കേസുകൾ വർധിച്ചപ്പോൾ ഫെബ്രുവരി വരെ കർണാടക വാക്സിനേഷൻ ഡ്രൈവ് നടത്തിയിരുന്നു. അതിനുശേഷം, കൊവിഡ് വാക്‌സിൻ…
Read Moreപനി ബാധിച്ച് യുവതി മരിച്ചു, സാമ്പിൾ H3N2 പരിശോധനയ്ക്ക് അയച്ചു
വഡോദര: നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 58 കാരിയായ സ്ത്രീ പനി ലക്ഷണങ്ങളെ തുടര്‍ന്ന് മരിച്ചു. H3N2 ഇന്‍ഫ്‌ളുവന്‍സ വൈറസാണോ മരണകാരണമെന്ന് അന്വേഷിച്ച് വരികയാണ്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗിയെ മാര്‍ച്ച് 11 ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ സായാജിറാവു ജനറല്‍ (എസ്‌എസ്ജി) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാര്‍ച്ച് 13-നാണ് യുവതി മരിച്ചതെന്ന് എസ്‌എസ്ജി ഹോസ്പിറ്റല്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) ഡി കെ ഹെലയ പറഞ്ഞു. വഡോദരയിലെ ഫത്തേഗഞ്ച് താമസക്കാരിയാണ്…
Read Moreകർണാടകയിൽ വിദേശ യാത്രക്കാർക്ക് 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം
ബെംഗളൂരു: വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ കർണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ചൈന, ജപ്പാന്‍, ഹോങ്കോംഗ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, രുചി വ്യത്യാസം, മണം, വയറിളക്കം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കോവിഡിന്റെ ലക്ഷണങ്ങളുണ്ടാകാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേറ്റ് ചെയ്യും. ഇതിനുശേഷം ഏഴുദിവസം ഇവരെ…
Read Moreബി. എഫ്.7 സ്ഥിരീകരിക്കുന്നവർക്ക് സൗജന്യ ചികിത്സ ഒരുക്കി കർണാടക
ബെംഗളൂരു: കോവിഡിന്‍റെ ഉപവകഭേദമായ ബി.എഫ്. 7 സ്ഥിരീകരിക്കുന്നവര്‍ക്ക് കര്‍ണാടകയില്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലും ചികിത്സ സൗജന്യമാണ്. ഈ രണ്ട് ആശുപത്രികളിലുമാണ് ബി.എഫ്. 7 ബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ്. 7 ഉപവകഭേദം ഇന്ത്യയിലും വ്യാപിക്കുന്നത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍ പ്ലാന്‍റുകളുടെയും വെന്‍റിലേറ്ററുകളുടെയും പ്രവര്‍ത്തനം വിലയിരുത്താനും ഒരുക്കങ്ങള്‍ പരിശോധിക്കാനും എല്ലാ ജില്ലയിലും ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Read Moreപുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ
ബെംഗളൂരു: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങളുടെ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികൾക്ക് മാസ്‌ക് നിർബന്ധമാക്കി. പുതുവർഷാഘോഷപരിപാടികൾ പുലർച്ചെ ഒന്നിനുമുൻപ് അവസാനിപ്പിക്കണമെന്നും നിർദ്ദേശം ഉണ്ട്. ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. റവന്യൂ മന്ത്രി ആർ. അശോകയും യോഗത്തിൽ പങ്കെടുത്തു. സിനിമാ തീയേറ്ററുകളിലും സ്‌കൂളുകളിലും മാസ്‌ക് നിർബന്ധമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read More