ഡൽഹിയിൽ രണ്ടാമത്തെ മങ്കിപ്പോക്‌സ് കേസ് സ്ഥിരീകരിച്ചു

ദില്ലി: ഡൽഹിയിൽ രണ്ടാമത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയിട്ടില്ലാത്ത നൈജീരിയക്കാരനായ 35കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലാണ് ഇയാൾ താമസിക്കുന്നത്. അതേസമയം, രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് കേസുകളുടെ എണ്ണം ആറായി.

ഡൽഹിയിലെ രണ്ടാമത്തെ കേസാണിത്. നൈജീരിയൻ പൗരൻ ആഭ്യന്തരമായോ വിദേശമായോ ഒരു യാത്രയും നടത്തിയിട്ടില്ലെന്ന് ഡൽഹി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

ഒരു നൈജീരിയൻ പൗരന്‍റെ ശരീരത്തിൽ കുമിളകളുണ്ട് ഉണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾക്ക് പനിയും ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇയാളുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് റിപ്പോർട്ട് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാ​ര്യയെന്നാൽ വേലക്കാരിയല്ല; വീട്ടുജോലികള്‍ ഭര്‍ത്താവിന്റെയും കടമ; സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us