കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത സംഭവം ; മതപരിവർത്തന ശ്രമത്തിൽ മനംനൊന്ത്

ബെംഗളൂരു : ബുധനാഴ്ച മോർഗൻസ് ഗേറ്റിലെ ഒരു വീട്ടിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നാഗേഷ് ഷെരിഗുപ്പി(30)നെ തൂങ്ങിമരിച്ച നിലയിലും ഭാര്യ വിജയലക്ഷ്മി(26), മക്കളായ സ്വപ്ന(8), സമർത്(4) എന്നിവരെയും കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

വിജയലക്ഷ്മിയും മക്കളും വിഷം കഴിച്ച് മരിച്ചതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ ജില്ലാ വെൻലോക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നൂർജഹാൻ എന്നയാളാണ് തന്റെ ഭാര്യയെ നിർബന്ധിച്ച് ഇസ്‌ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് വീട്ടിൽ നിന്ന് കണ്ടെടുത്ത മരണക്കുറിപ്പിൽ നാഗേഷ് കുറ്റപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts