ഡേറ്റിങ് സൈറ്റിലൂടെ “തരുണീമണി”കളെ തേടിയ ഐ.ടി.ജീവനക്കാരന് നഷ്ട്ടപ്പെട്ടത് ലക്ഷങ്ങൾ.

ബെംഗളുരു : ഡേറ്റിങ് സൈറ്റിലൂടെ യുവതികളെ തേടിയ സോഫ്റ്റ് വെയർ
എൻജിനീയർക്കു നഷ്ടമായതുലക്ഷങ്ങൾ.

കർണാടക സ്വദേശിയായ സോഫ്ട്വയർ എൻജിനീയർക്കാണു തട്ടിപ്പിലൂടെ 4.19 ലക്ഷം രൂപ നഷ്ടമായത്.

കഴിഞ്ഞ ഡിസംബർ 20ന് ഫോണിൽ ലഭിച്ച സന്ദേശത്തിൽ നിന്നാണു തട്ടിപ്പി
ന്റെ തുടക്കം.ഡേറ്റിങ് ഫ്രണ്ട്ഷിപ്
ആൻഡ് ടെലിമാർക്കറ്റിങ് എന്ന് കമ്പനിയിൽ 2000 രൂപ നൽകി റജിസ്ട്രർ ചെയ്യാനായിരുന്നു സന്ദേശം.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

46 വയസ്സുള്ള എൻജിനീയർ പണമടച്ചതോടെ കോളുകൾ ലഭിക്കാൻ തുടങ്ങി.

യുവതികളെ നേരിൽ കാണാൻ17,200 മുടക്കി ഗ്രീൻ കാർഡ്’ എടുക്കണമെന്ന ആവശ്യത്തിനും വഴങ്ങി. തുടർന്നു ഫോണിൽ വിളിച്ച 2യുവതികൾ പലപ്പോഴായിപണം തട്ടിയെടുത്തു.

തട്ടിപ്പ് ബോധ്യമായതാടെ എൻജിനീയർ പോലീസിൽ പരാതി നൽകി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts