സെൽഫി എടുക്കുന്നതിനിടയിൽ ഫ്രെയിമിൽ പെട്ടു;15 കാരന്റെ “പല്ലടിച്ച കൊഴിച്ചു” പെൺകുട്ടികളുൾപ്പെട്ട പ്രായപൂർത്തിയാകാത്ത ആറംഗ സംഘം പിടിയിൽ.

ബെംഗളൂരു : ആറംഗ സംഘം സെൽഫിയെടുക്കുന്നതിനിടയിൽ ഫ്രെയിമിൽ നിന്ന 15 കാരനെ സംഘം ചേർന്ന് ആക്രമിച്ചു. മർദ്ദിച്ച് മൊബൈൽ തട്ടിയെടുത്തു.

സംഭവം നടന്ന് ദേവനഹള്ളിക്ക് സമീപമുള്ള അക്കയമ്മ ബെട്ടയിൽ ആയിരുന്നു. അനിയനൊപ്പം വിനോദയാത്രക്ക് എത്തിയ 15 കാരനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. രണ്ട് പേർ സെൽഫിയെടുക്കുമ്പോൾ അറിയാതെ അവരുടെ ഇടയിൽ പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

പിന്നീട് അവർ സംഘം ചേർന്ന് 15 കാരനെ ചീത്തി വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.

അക്രമണത്തിൽ 15 കാരന് പല്ല് നഷ്ടപ്പെട്ടു, പെൺകുട്ടികൾ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത 6 അംഗ സംഘത്തെ ചിക്കജല പോലീസ് കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളുടെ കൂടെ വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts