സിദ്ധാപുരയിൽ മൂന്നു ദിവസം ഭീതി പരത്തികാട്ടാന; ഒടുവിൽ തളച്ച് വനംവകുപ്പ്

ബെംഗളൂരു : സിദ്ധാപുരയിലെ വന-അതിർത്തി ഗ്രാമങ്ങൾക്ക് സമീപം മൂന്നു ദിവസമായി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിഹരിച്ച കാട്ടാനയെ ആറു താപ്പാനകളുടെ (പരിശീലനം ലഭിച്ച) ആനകളും 150 അംഗ വനംവകുപ്പ് സംഘവും ചേർന്ന് തളച്ചു. സിദ്ധാപുര പട്ടണത്തിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ ആന സാധാരണ ജീവിതം തടസ്സപ്പെടുത്തിയിരുന്നു. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിക്കാൻ അധികാരികളെ നിർബന്ധിതരാക്കി. മുൻകരുതൽ നടപടിയായി വൈകീട്ട് 6.30 ഓടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും ഉത്തരവിട്ടു. ചിക്കമഗളൂരു ആന കർമ സേന (ഇ.ടി.എഫ്), കുദ്രേമുഖ്, ശിവമൊഗ്ഗ വന്യജീവി ഡിവിഷനുകൾ, കുന്താപുരം സിദ്ധാപുര, അമസ്ബൈലു,…

Read More