ന്യൂയോര്‍ക്ക്: ജോൺസൺ ആൻഡ് ജോൺസൺ 2023 ഓടെ ആഗോളതലത്തിൽ ബേബി പൗഡർ വില്‍പന അവസാനിപ്പിക്കും. നിയമപരമായ പ്രശ്നങ്ങൾ കാരണം യുഎസിൽ ഇതിന്‍റെ വിൽപ്പന രണ്ട് വർഷത്തോളമായി നിർത്തിയിട്ട്. ഇതിന് പിന്നാലെയാണ് ആഗോളതലത്തിൽ ബേബി പൗഡറിന്‍റെ വിൽപ്പന നിർത്തുന്നതായി കമ്പനി അറിയിച്ചത്.
കമ്പനിയുടെ ടാൽക് പൗഡറുകളുടെ ഉപയോഗം ക്യാൻസറിന് കാരണമാകുന്നുവെന്ന് ആരോപിച്ച് 38,000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. 2020 ൽ, ജോൺസൺ ആൻഡ് ജോൺസൺ അമേരിക്കയിലും കാനഡയിലും പൗഡർ വിൽപ്പന നിർത്തി.’പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ട്’ എന്ന് കമ്പനി പറഞ്ഞു.
.
Related posts
-
നടുറോഡിൽ യുവതിയെ സ്പാനർ കൊണ്ട് അടിച്ചു കൊന്ന് കാമുകൻ
വസായ്: പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകിയെ നടുറോഡില്‍ സ്പാനറിന് അടിച്ചുകാെന്ന് യുവാവ്.... -
ഒന്നര വയസുകാരിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും പുകവലിപ്പിക്കുകയും ചെയ്ത് അമ്മ
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ച ഒരു അമ്മ ഒന്നരവയസുള്ള കുഞ്ഞിനോട് കാട്ടിയ... -
രാഹുലിന് പകരക്കാരിയായി പ്രിയങ്ക വയനാട്ടിലേക്ക്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്. സഹോദരൻ രാഹുല്‍ ഗാന്ധി...