സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ 42 ദിവസങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ

കൊച്ചി: കേരളത്തിൽ 22 കാരിയായ സംഗീത എന്ന യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ 42 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് പ്രതികളെ അറസ്ററ് ചെയ്തത്

സംഗീതയുടെ മരണത്തിന് 42 ദിവസങ്ങൾക്ക് ശേഷം, ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞത്, അതും അവരുടെ നിഷ്ക്രിയത്വത്തെ വിമർശിക്കുന്ന പ്രതിഷേധങ്ങൾക്കും മാധ്യമ റിപ്പോർട്ടുകൾക്കും ശേഷം. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം, ദളിത് അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ സമ്മർദത്തെ തുടർന്നാണ് കേസിൽ ചേർത്തത്. 2022 ജൂൺ 1-ന് എറണാകുളം ഓൾഡ് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള പോറംബോക്കിൽ ഇ ആർ ജി കോളനി എന്നറിയപ്പെടുന്ന കെട്ടിടങ്ങളുടെ ഒരു നിര നിൽക്കുന്ന വീട്ടിലാണ് സംഗീത ആത്മഹത്യ ചെയ്തത്. കേരള ഹൈക്കോടതിയിൽ നിന്ന് 100 മീറ്റർ അകലെയാണ് വീട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts