യുവതിയെ വഞ്ചിച്ചു: മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. 2020ൽ ബിബിഎംപിയിലെ പ്രധാന പദവിയിലിരിക്കെയാണ് ഉദ്യോഗസ്ഥൻ യുവതിയുമായി ഡേറ്റിംഗ് ആരംഭിച്ചത്. 10 വർഷം മുമ്പ് താൻ ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്. തുടർന്ന് ഫെബ്രുവരി 14ന് ഇരുവരും ബന്നാർഘട്ട റോഡിലെ ഒരു ക്ഷേത്രത്തിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ  വിവാഹിതരായി. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥൻ തന്നോട് “കള്ളം” പറഞ്ഞതായി…

Read More

യലഹങ്ക സ്കൂളിൽ നിന്ന് ക്ലാർക്ക് 1.5 ലക്ഷം രൂപയുമായി മുങ്ങി

ബെംഗളൂരു: യെലഹങ്കയിലെ സ്വകാര്യ സ്കൂളിൽ നിന്ന് ക്ലർക്ക് 1.7 ലക്ഷം രൂപയുമായി മുങ്ങി.യെലഹങ്ക ന്യൂ ടൗണിലെ താമസക്കാരിയാണ് പ്രതിയായ ദീപ്തി എൽ (32), അവരുടെ വാർഡുകളിലെ ഫീസിലേക്ക് രക്ഷിതാക്കൾ നൽകിയ പണത്തിൽ നിന്നാണ് മോഷിച്ചത് എന്നാണ് സ്കൂൾ മാനേജ്മെന്റ് പറയുന്നത്. മാരുതിനഗറിലെ കോഗിലു മെയിൻ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, അതിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ചിക്കണ്ണാചാരി ഡിഎസാണ് പരാതി നൽകിയത്.മുഴുവൻ പണമടച്ചിട്ടും എന്തുകൊണ്ടാണ് അവർക്ക് രസീതുകൾ നൽകാത്തതെന്ന് ചോദിച്ച് ചില രക്ഷിതാക്കൾ മാനേജുമെന്റുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം വെളിച്ചത്തായതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. യെലഹങ്ക പോലീസ്…

Read More

ഐഎഎസ് ഉദ്യോഗസ്ഥനായി വേഷം മാറി തട്ടിപ്പ് നടത്തി

ബെംഗളൂരു: ഐഎഎസ് ഉദ്യോഗസ്ഥനായി വേഷം മാറി ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ വഞ്ചിച്ച ഒരാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മാണ്ഡ്യ സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. രണ്ട് വ്യത്യസ്ത കേസുകളിലായി 15 ലക്ഷത്തിലധികം രൂപയോളം വഞ്ചിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ പേര് സന്ദീപ് എൻ പ്രസാദ് ആണെന്നും ജോലി അന്വേഷിക്കുന്ന യുവാക്കളെയാണ് ലക്ഷ്യമിടുന്നതെന്നും പ്രതി പറഞ്ഞതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. കെ വീണ എന്ന സ്ത്രീ പുലികേശിനഗർ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത ഒരു കേസിൽ 75,000 രൂപശമ്പളത്തിന് സർക്കാർ ഓഫീസിൽ ജോലി ലഭിക്കുമെന്ന് പറഞ്ഞ് 6 ലക്ഷം…

Read More

ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: 50,000 രൂപ പ്രതിമാസ വാടകയ്ക്കും 60 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റിനും ടെറസിൽ മൊബൈൽ ഫോൺ ടവർ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2.34 ലക്ഷം രൂപ തട്ടിയെടുത്തതായി വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള ഒരു വീട്ടുടമ പരാതിപ്പെട്ടു. നയന്തനഹള്ളിയിൽ നിന്നുള്ള എൻ എസ് നരസരാജു (49) ചന്ദ്ര ലേ ഔട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവര സാങ്കേതിക നിയമം, ഐപിസി സെക്ഷൻ 420 (വഞ്ചനക്കുറ്റം) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്. പരാതി പ്രകാരം, ജൂൺ 18 ന് അജ്ഞാത നമ്പറിൽ നിന്ന് നരസരാജുവിന് ഒരു ഫോൺ…

Read More
Click Here to Follow Us