ബെംഗളൂരു : സംസ്ഥാനത്ത് മഴക്കെടുതിയിൽ 24 പേർ മരിക്കുകയും 5 ലക്ഷം ഹെക്ടറിലെ കൃഷി നശിപ്പിക്കുകയും 658 വീടുകൾ പൂർണമായും 8,495 വീടുകൾ ഭാഗികമായും തകർന്നു. കുറഞ്ഞത് 191 കന്നുകാലികൾ ചത്തതായിയാണ് റിപ്പോർട്ട്.ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേർന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നാശനഷ്ടം കൃത്യമായി വിലയിരുത്താൻ സംയുക്ത സർവേയ്ക്ക് ഉത്തരവിട്ടിട്ടു. ഡെപ്യൂട്ടി കമ്മീഷണർമാരുടെ പക്കൽ ലഭ്യമായ 689 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും വീട് നഷ്ടപ്പെട്ടവർക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്യും. പിഡബ്ല്യുഡി, ആർഡിപിആർ വകുപ്പുകൾക്ക് റോഡുകളുടെ…
Read More