2013ൽ കർണാടക ഭവനു വേണ്ടി നിലയ്ക്കലിൽ നാലര ഏക്കർ ഭൂമി അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഭൂമിപൂജയും തറക്കല്ലിടലും വരെ നടത്തിയിരുന്നു. തുടർന്നു നടന്ന നിയമവ്യവഹാരങ്ങൾ നിർമാണപ്രവർത്തനങ്ങൾക്കു തടയിടുകയായിരുന്നു. നിയമക്കുരുക്കുകൾ അഴിത്തതോടെയാണു മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കർണാടകയും ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. തീർഥാടകർക്കായുള്ള താമസസൗകര്യം, എമർജൻസി മെഡിക്കൽ സെന്റർ, ദുരന്തനിവാരണ കേന്ദ്രം, ഹെൽപ് ലൈൻ സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണു കർണാടക ഭവൻ. ഇതിന്റെ പ്രാഥമിക ഘട്ട നിർമാണങ്ങൾക്കായി 10 കോടി രൂപ കർണാടക സർക്കാർ നീക്കിവച്ചിട്ടുമുണ്ട്.
Related posts
-
മാലിന്യ പ്രശ്നം പരിഹരിക്കാൻ പുതുവഴി; മാലിന്യമെല്ലാം ഇനി വൈദ്യുതിയാകും
ബെംഗളൂരു∙ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റിന്റെ നിർമാണം... -
സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി; വിശദംശനങ്ങൾ
ബെംഗളൂരു: എസ്എംടിവി ബെംഗളൂരു–കൊച്ചുവേളി (06084) പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് ജൂലൈ... -
ഒമ്പതുമാസംപ്രായമായ കുഞ്ഞിനെ കടംവീട്ടാൻ വിൽപ്പനനടത്തി അച്ഛൻ
ബെംഗളൂരു : കടംവീട്ടാനായി ഒമ്പതുമാസംപ്രായമായ മകനെ അച്ഛൻ വിൽപ്പനനടത്തിയതായി പരാതി. കോലാർ...