ബെംഗളൂരു : യുനൈറ്റഡ് നഴ്സസ് അസോസിയേഷൻറെ പോരാട്ടങ്ങൾക്ക് ഒരു ഫലപ്രാപ്തി കൂടി.
ആരോഗ്യ പ്രവർത്തകരുടെ എല്ലാ പരാതികളും ശമ്പളം വെട്ടിക്കുറയ്ക്കൽ ജീവനക്കാരെ പിരിച്ചുവിടൽ ,മതിയായ സുരക്ഷാസംവിധാനങ്ങൾ (PPEഅടക്കമുള്ള)ലഭ്യമാകാതിരിക്കൽ
താമസിക്കുന്ന സ്ഥലത്ത് നിന്ന്ഇ റക്കിവിടുന്നതും, ഭക്ഷ്യ സാധനങ്ങൾ തരാതിരിക്കുന്നതടക്കമുള്ള അരോഗ്യ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ
എല്ലാ വിഷയങ്ങളും അതാത് സംസ്ഥാനങ്ങളിലെ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച്പരാതിപ്പെടാം.
സംഘടനാപരമായോ വ്യക്തിപരമായ
ആയോ പരാതികൾ അറിയിക്കാം
രണ്ടു മണിക്കൂറിനുള്ളിൽ തന്നെ നടപടികൾ സ്വീകരിക്കുന്നതാണെന്ന്
കേന്ദ്രസർക്കാർ സുപ്രീം കോടതിയെയും, യുഎൻഎയെയും അറിയിച്ചിട്ടുള്ളത്.
ഹെൽപ്പ് ലൈൻ നമ്പറുകൾ
ബഹു സോളിസിറ്റർ ജനറൽ ഇന്ന് യു എൻ എ ക്ക് കൈമാറിയി.
ദേശീയ കോർഡിനേറ്റർ അനിൽ പാപ്പച്ചൻ ,സറ്റേറ്റ് ട്രഷറർ അനിൽ കളമ്പുകാട്ട് ബെംഗളൂരുവാർത്തയോട് അറിയിച്ചതാണ് ഇക്കാര്യം.
നേഴ്സ് മാർക്ക് ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ-8095422444 തുറന്നതായും യു.എൻ.എ.കർണാടക ഭാരവാഹികൾ കൂട്ടിച്ചേർത്തു.