ഒരു പേരിലെന്തിരിക്കുന്നു? തന്റെ പേരിന് പിന്നിലെ യഥാർത്ഥ കഥ വെളിപ്പെടുത്തി സണ്ണി ലിയോൺ

മുതിർന്നവർക്കുള്ള സിനിമകളിൽ ജോലി ചെയ്യുന്നത് മുതൽ ബോളിവുഡിലേക്കുള്ള യാത്ര വരെ സണ്ണി ലിയോൺ എന്ന പേരിലാണ് സണ്ണി അറിയപ്പെട്ടിരുന്നത്. കാനഡയിൽ ജനിച്ച സണ്ണി ലിയോണിന് കരൺജിത് കൗർ വോർ എന്നാണ് ആദ്യം കുടുംബാംഗങ്ങൾ പേരിട്ടിരുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . 2000-കളുടെ തുടക്കത്തിൽ നീലച്ചിത്ര അഭിനയത്തിൽ പ്രവേശിച്ചപ്പോളാണ് പിന്നീട് സണ്ണി ലിയോൺ തന്റെ പേര് മാറ്റിയത്.

അടുത്തിടെ ഒരു മാഗസിനിൽ അഭിമുഖം നടത്തിയപ്പോഴാണ് സണ്ണി ലിയോൺ പേരിനെ പറ്റി സംസാരിച്ചതും താൻ എങ്ങനെയാണ് ഈ സണ്ണി ലിയോൺ എന്ന പേര് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തിയതും.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

നീലച്ചിത്ര അഭിനയത്തിലെ തന്റെ പ്രവർത്തനത്തെക്കുറിച്ച് ഒരു മാസിക അഭിമുഖം നടത്തിയപ്പോൾ സണ്ണി ലിയോണിനോട് നിങ്ങളുടെ പേര് എന്താണ് നൽകേണ്ടത് എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു.

അക്കാലത്ത്, സണ്ണി ലിയോൺ ഒരു ടാക്സ് ആൻഡ് റിട്ടയർമെന്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു, അവിടെ എച്ച്ആർ ഡ്യൂട്ടികളും അക്കൗണ്ടിംഗ് ജോലിയും അവരുടെ റിസപ്ഷനിസ്റ്റായും ജോലിയും ചെയ്തിരുന്നു.

അന്ന് ഓഫീസിൽ ഒരുപാട് ജോലികൾ ഉണ്ടായിരുന്ന ദിവസമായിരുന്നു അതിനാൽ ‘നിന്റെ പേര് എന്തായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായി പെട്ടെന്ന് സണ്ണി എന്ന് തന്റെ ആദ്യ പേര് നൽകാൻ നിർദ്ദേശിക്കുകയും രണ്ടാമത്തെ പേര് തിരഞ്ഞെടുക്കാൻ മാഗസിൻ ടീമിനോട് ആവശ്യപ്പെടുകയും ചെയ്തു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

സണ്ണി എന്നത് സഹോദരൻ സന്ദീപിന്റെ വിളിപ്പേരായതിനാൽ തന്റെ പേരായി സണ്ണി എന്ന് തിരഞ്ഞെടുത്തത് അമ്മയ്ക്ക് തന്നോട് വളരെ ദേഷ്യം ഉണ്ടാക്കിയെന്നും നടി വെളിപ്പെടുത്തി.

മാസികയുടെ ഇറ്റാലിയൻ ഉടമ തന്റെ രണ്ടാമത്തെ പേരായി ലിയോൺ എന്ന തിരഞ്ഞെടുത്തു, എന്നാൽ മാഗസിൻ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് തന്റെ പുതിയ പേര് സണ്ണി ലിയോൺ എന്നാണെന്ന് സണ്ണി അറിഞ്ഞത് എന്നും ആ പേര് താൻ നാളിതുവരെ സൂക്ഷിച്ചുവെന്നും സണ്ണി ലിയോൺ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts