മൈസൂരു കൊട്ടാരവളപ്പിൽ നിന്ന് ദസറ ആനകൾ പോരടിച്ച് നിരത്തിലിറങ്ങി ഓടി;

ബെംഗളൂരു: മൈസൂരു ദസറ സമയത്ത് കൊട്ടാരത്തിൻ്റെ പരിസരത്ത് കാഞ്ഞനും ധനഞ്ജയ ആനയും തമ്മിൽ കൊമ്പുകോർത്തു.

ഇത് കണ്ട് ഭയന്ന കാഞ്ഞൻ ആന കൊട്ടാരത്തിൻ്റെ ജയ മാർത്താണ്ഡ പ്രധാന കവാടത്തിന് സമീപമുള്ള കോടി സോമേശ്വര ക്ഷേത്ര കവാടത്തിൽ നിന്ന് പാപ്പാനില്ലാതെ ഓടിപ്പോയി.

എന്നിട്ടും വിടാത്ത ധനഞ്ജയ കാഞ്ഞൻ ആനയെ പിന്നാലെ തുരത്തുകയായിരുന്നു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

ഇതോടെ കൂടുതൽ കാഞ്ഞൻ ദൊഡ്ഡകെരെ മൈതാനത്തിന് സമീപത്തെ ബാരിക്കേഡ് തള്ളിയിട്ട് ആളുകളുടെ അടുത്തേക്ക് പോയി.

ഈ സമയം ക്ഷുഭിതനായ ധനഞ്ജയയെ നിയന്ത്രിക്കാൻ ധനഞ്ജയ ആനപ്പുറത്തുണ്ടായിരുന്ന പാപ്പാന്മാർക്ക് സാധിച്ചു.

ധനഞ്ജയൻ നിർത്തിയപ്പോൾ, കഞ്ചൻ ആനയും നിശ്ചലമായി. പാപ്പാൻ ഉടനെ കാഞ്ഞൻ ആനയെ കൊട്ടാരത്തിനുള്ളിലെത്തിച്ച് തളച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയനിഷ്ഠയില്ലാത്തതിനാൽ വൻ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. മലപോലെ വന്ന പ്രശ്നം കോടമഞ്ഞിനെ പോലെ ഉരുകി എല്ലവരും ശ്വാസമടക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
[masterslider id="10"]

Related posts