സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാറെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു. ശൈശവകാല വാക്സിനുകൾ സൂക്ഷിക്കുവാനും എത്തിക്കുവാനുമുള്ള നിലവിലെ സംവിധാനവും കോവിഡ് വാക്സിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രോഗപ്രതിരോധ നടപടികൾക്കായി 2870 ശീതീകരണ ശൃംഖല സ്ഥലങ്ങളാണ് ഉള്ളത്. ഇത് രാജ്യത്തെ ആകെ ഉള്ള 28932 സ്ഥലങ്ങളുടെ 10 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്ത് ബെംഗളൂരുവിലും ബെൽഗാവിലുമായി 2 സ്റ്റോറുകളാണ് ഉള്ളത്. ചിത്രദുർഗ, മൈസൂരു, മാംഗ്ളൂരു, കാലാബുർഗി, ബാഗൽകോട് എന്നിവിടങ്ങളിലായി വൻ തോതിൽ വാക്സിൻ സൂക്ഷിക്കുവാനും…

Read More

കോവിഡ് വാക്സിൻ വിതരണത്തിന് കിടിലൻ സംവിധാനങ്ങളൊരുക്കി സംസ്ഥാനം.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാറെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു. ശൈശവകാല വാക്സിനുകൾ സൂക്ഷിക്കുവാനും എത്തിക്കുവാനുമുള്ള നിലവിലെ സംവിധാനവും കോവിഡ് വാക്സിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രോഗപ്രതിരോധ നടപടികൾക്കായി 2870 ശീതീകരണ ശൃംഖല സ്ഥലങ്ങളാണ് ഉള്ളത്. ഇത് രാജ്യത്തെ ആകെ ഉള്ള 28932 സ്ഥലങ്ങളുടെ 10 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്ത് ബെംഗളൂരുവിലും ബെൽഗാവിലുമായി 2 സ്റ്റോറുകളാണ് ഉള്ളത്. ചിത്രദുർഗ, മൈസൂരു, മാംഗ്ളൂരു, കലബുർഗി, ബാഗൽകോട് എന്നിവിടങ്ങളിലായി വൻ തോതിൽ വാക്സിൻ സൂക്ഷിക്കുവാനും…

Read More

വിമാനത്താവളത്തിലേക്ക് ഹെലി ടാക്സി സർവീസുമായി ‘ബ്ലേഡ് ബെംഗളൂരു’

ബെംഗളൂരു: വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ ഇനി ആകാശമാർഗവും. സ്വകാര്യ ഹെലി ടാക്സി കമ്പനിയായ ബ്ലേഡ് ബെംഗളൂരു ആണ് വിമാന യാത്രക്കാർക്ക് ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്ന ഈ പുതിയ സംരംഭവുമായി വന്നിരിക്കുന്നത്. വിമാനത്താവളത്തേയും എച്ച്.എ.എൽ.വിമാനത്താവളത്തേയും ഇലക്ട്രോണിക് സിറ്റിയേയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹെലി സർവീസ് തുടങ്ങുന്നത്. എച്ച്.എ.എൽ. വിമാനത്താവളത്തിലും ഇലക്ട്രോണിക് സിറ്റിയിലും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു. ഫെബ്രുവരിയിൽ സർവീസ് തുടങ്ങും എന്ന് അറിയുന്നു. നിലവിൽ ഒന്നര മണിക്കൂറോളം യാത്ര ചെയ്താണ് നഗരത്തിൽ നിന്നും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്നുമുള്ള പ്രത്യേകിച്ച് ഐ.ടി.മേഖലയിലുള്ള…

Read More

വിമാനത്താവളത്തിലേക്ക് പുതിയ ഹെലി ടാക്സി സർവ്വീസ്…

ബെംഗളൂരു: വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ ഇനി ആകാശമാർഗവും. സ്വകാര്യ ഹെലി ടാക്സി കമ്പനിയായ ബ്ലേഡ് ബെംഗളൂരു ആണ് വിമാന യാത്രക്കാർക്ക് ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്ന ഈ പുതിയ സംരംഭവുമായി വന്നിരിക്കുന്നത്. വിമാനത്താവളത്തേയും എച്ച്.എ.എൽ.വിമാനത്താവളത്തേയും ഇലക്ട്രോണിക് സിറ്റിയേയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹെലി സർവീസ് തുടങ്ങുന്നത്. എച്ച്.എ.എൽ. വിമാനത്താവളത്തിലും ഇലക്ട്രോണിക് സിറ്റിയിലും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു. ഫെബ്രുവരിയിൽ സർവീസ് തുടങ്ങും എന്ന് അറിയുന്നു. നിലവിൽ ഒന്നര മണിക്കൂറോളം യാത്ര ചെയ്താണ് നഗരത്തിൽ നിന്നും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്നുമുള്ള പ്രത്യേകിച്ച് ഐ.ടി.മേഖലയിലുള്ള…

Read More

‘ഫ്ളെക്സിബിൾ ഹൈബ്രിഡ് വർക്ക് മോഡൽ’ അവതരിപ്പിച്ച് ഇൻഫോസിസ്

ബെംഗളൂരു: ‘ഫ്ളെക്സിബിൾ ഹൈബ്രിഡ് വർക്ക് മോഡൽ’ എന്ന് വിശേഷിപ്പിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ഇഷ്ട പ്രകാരം വീട്ടിലിരുന്നോ അതോ ഓഫീസിൽ ഇരുന്നോ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ടുള്ള ഒരു തൊഴിൽ മാതൃകയുമായി ഐ.ടി.മേഖലയിലെ വൻ കമ്പനിയായ ഇൻഫോസിസ്. കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ വിവര സാങ്കേതിക മേഖലകളിൽ തൊഴിൽ ചെയ്ത് പോരുന്നവർക്ക് വീട്ടിൽ നിന്നും അവരുടെ ജോലി നിർവഹിക്കാനുള്ള അനുമതി നല്കിയിരുന്നു. ഈ മാതൃക തൊഴിലാളികൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഏത് സ്ഥലത്ത് ഇരുന്നും ജോലി ചെയ്യുവാനുള്ള അവസരമൊരുക്കുമെന്ന് ഇൻഫോസിസിന്റെ സി.ഇ.ഒ. യും മാനേജിങ് ഡയറക്ടറും…

Read More

ഐഫോൺ നിർമാണ കമ്പനി, വിസ്ട്രോൺ അടിച്ച് തകർത്ത കേസ്;എസ്.എഫ്.ഐ.നേതാവിനെ അറസ്റ്റ് ചെയ്തു;നഷ്ടക്കണക്ക് കുറച്ച് കമ്പനി.

ബെംഗളൂർ: ഐഫോൺ നിർമാണ കമ്പനിയായ വിസ്ട്രോൺ അടിച്ച് തകർത്ത സംഭവത്തിൽ കോലാർ താലൂക്ക് പ്രസിഡന്റ് കൂടിയായ എസ്.എഫ്.ഐ.നേതാവ് ശ്രീകാന്തിനെ കോലാർ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്തു. ഡിസംബർ 12-ന് രാവിലെ 11മണിക്ക് കോലാർ ജില്ലാ കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് ശ്രീകാന്ത് തൊഴിലാളികൾക്ക് വാട്സ് ആപ് സന്ദേശം നല്കിയിരുന്നതായി പോലീസ് അറിയിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നതിനാൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ ശ്രീകാന്തിന്റെ സഹായം തൊഴിലാളികൾ അഭ്യർഥിച്ചിരുന്നു. തൊഴിലാളികൾ കമ്പനി അടിച്ച് തകർക്കുന്ന സമയത്ത് ശ്രീകാന്ത്…

Read More

പുതുവൽസരാഘോഷങ്ങൾക്ക് പബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാം;നിരവധി നിയന്ത്രണങ്ങൾ….

ബെംഗളൂരു: പബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ പബ്ബുകളിൽ ഡി.ജെ. പാർട്ടിക്ക് അനുവാദമില്ല. ഡിസംബർ 30 മുതൽ ജനുവരി 2 വരെ നീളുന്ന പുതുവത്സര ആഘോഷങ്ങൾക്കാണ് ഈ നിയന്ത്രണങ്ങൾ. ചീഫ് സെക്രട്ടറി ടി.എം.വിജയ് ഭാസ്കർ ആണ് ഈ വിവരം അറിയിച്ചത്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമായിരിക്കണം ഈ വർഷത്തെ പുതുവത്സരാഘോഷങ്ങൾ എന്ന നിർദ്ദേശവുമുണ്ട്. മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ എല്ലാം താപനില അളക്കുന്നതായിരിക്കും. ഡിസംബർ 20 മുതൽ ജനുവരി 2 വരെ ആരാധനാലയങ്ങളിലും…

Read More

വിദ്യാലയങ്ങളുടെ വേനലവധി വെട്ടിച്ചുരുക്കാൻ സാധ്യത തെളിയുന്നു.

ബെംഗളൂരു: സ്കൂളുകളുടെ ഈ വർഷത്തെ വേനലവധി വെട്ടിചുരുക്കിയേക്കും. കോവിഡ് പശ്ചത്തലത്തിൽ അധ്യയന ദിനങ്ങളിൽ നേരിട്ട കുറവ് പരിഹരിക്കുന്നതിനായാണ് വേനലവധി ചുരുക്കി പാഠഭാഗങ്ങൾ പൂർത്തിയാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. http://88t.8a2.myftpupload.com/archives/61145 ജൂണിനുള്ളിൽ പരീക്ഷ നടത്തുകയാണ് ലക്ഷ്യം. കോവിഡ് സാങ്കേതിക സമിതിയും വിദ്യാഭ്യാസ വകുപ്പിന് ഇതേ നിർദേശം നല്കിയിട്ടുണ്ട്. അദ്ധ്യാപക സംഘടനകളും വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തോട് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. ക്രിസ്തുമസിന് ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രത്യേകയോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടാകുമെന്ന് അറിയുന്നു. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഈ അവസരത്തിൽ…

Read More

സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗോവധനിരോധന ബില്ല്‌ പല സംഘർഷ സാഹചര്യങ്ങൾക്ക് വഴിവെക്കുമെന്ന് എച്ച്.ഡി.ദേവഗൗഡ

ബെംഗളൂരു: സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന കന്ന്കാലി കശാപ്പ് നിരോധന-സംരക്ഷണ ബില്ലിനെതിരെ ജെ.ഡിഎസ്. ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. ബിൽ ജന ജീവിതത്തെ താഴേക്ക് കൊണ്ട് പോകുമെന്നും സമൂഹത്തിൽ പല സംഘർഷ സാഹചര്യങ്ങൾക്ക് വഴി വെക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കന്നുകാലി കശാപ്പു നിരോധന -സംരക്ഷണ ബിൽ പോയ വാരം നിയമസഭയിൽ പാസാക്കിയിരുന്നു. നിയമ നിർമാണ കൗൺസിലിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ജെ.ഡി.എസ്. ദേശീയ നേതാവിന്റെ ഈ പ്രസ്താവന കൗൺസിലിൽ അവരുടെ സഹകരണം പ്രതീക്ഷിച്ചിരുന്ന ഭരണകക്ഷിയെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. നേരത്തെ സർക്കാർ കൊണ്ടു വന്ന ഭൂപരീഷ്കരണ…

Read More

മൈസൂരുവിൽ നിന്ന് മന്ദകള്ളിയിലുള്ള വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി വോൾവോ ബസ് സർവീസ് ആരംഭിക്കുന്നു

മൈസൂരു: മൈസൂരു നഗരത്തിൽ നിന്ന് മന്ദകള്ളിയിലുള്ള വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി വോൾവോ ബസ് സർവീസ് ആരംഭിക്കുന്നു. ബസ് സ്റ്റാൻഡിൽ നിന്നും വിമാനത്താവളത്തിലേക്ക് ഏകദേശം 52 കി.മി. ദൂരമാണുള്ളത്. വൻതുക നല്കിയാണ് യാത്രക്കാർ ടാക്സി വാഹനങ്ങളിൽ വിമാനത്താവളത്തിൽ എത്തി ചേർന്നിരുന്നത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് മൈസൂരു കുടക് എം.പി ശ്രീ. പ്രതാപ് സിൻഹ മുൻകൈ എടുത്ത് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് കെ.എസ്.ആർ.ടി.സി. വോൾവോ ബസ് അനുവദിച്ചത്. യാത്രക്കാർക്ക് വിമാനത്താവളത്തിലെത്തിച്ചേരുന്നതിനും വിമാനമിറങ്ങി നഗരത്തിലേക്ക് എത്തിച്ചേരുന്നതിനും സൗകര്യമൊരുക്കുന്നതിനായി വിമാനങ്ങളുടെ സമയക്രമം അനുസരിച്ചാണ് ബസ് സമയങ്ങളും ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിലെ സിറ്റി ബസ് സ്റ്റാൻഡിൽ…

Read More
Click Here to Follow Us