ബെംഗളൂരു : ജനുവരി 19ന് മരിച്ച 12ാം ക്ലാസ് വിദ്യാർത്ഥിനിയും 17കാരിയുമായ ലാവണ്യയുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് (സിബിഐ) മാറ്റാൻ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഉത്തരവിട്ടു. മകളുടെ മരണത്തിൽ സിബി സിഐഡി അന്വേഷണം ആവശ്യപ്പെട്ട് ലാവണ്യയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ ബെഞ്ച് ഉത്തരവിട്ടത്. രണ്ട് വർഷം മുമ്പ് ഹോസ്റ്റലിലെ കന്യാസ്ത്രീ റാക്വൽ മേരി തന്നെയും മാതാപിതാക്കളെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്നാരോപിച്ച് ലാവണ്യയുടെ മരണശേഷം ഒരു വീഡിയോ വൈറലായതിന് പിന്നാലെ തമിഴ്‌നാട്ടിൽ ലാവണ്യയുടെ…
Read More