ഹെസ്‌കോമിൽ 86 കോടിയുടെ അഴിമതി; 20 ജീവനക്കാരെ മന്ത്രി സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു : 86 കോടി രൂപയുടെ അഴിമതിക്കേസിൽ ഉൾപ്പെട്ടതിന് ഹൂബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (ഹെസ്‌കോം) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെ 20 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ഏഴ് പേരെ സ്ഥലം മാറ്റുകയും ചെയ്തു. ബെലഗാവി ജില്ലയിലെ അത്താണി ഡിവിഷനിലെ ഹെസ്‌കോം ഉദ്യോഗസ്ഥർ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചതായി ആരോപണം ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട്, 2021 ഓഗസ്റ്റിൽ ഒരു സ്വകാര്യ പരാതി ഫയൽ ചെയ്യുകയും ചെയ്തിരുന്നു. കോംപ്ലക്‌സ് നിർമാണം, ഗംഗാ കല്യാണ, ജലവിതരണം, ഒടിഎം, പ്രധാനമന്ത്രിയുടെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന തുടങ്ങി നിരവധി…

Read More
Click Here to Follow Us