ബെംഗളൂരു: ശ്രീകൃഷ്ണ ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നാളെ (സെപ്റ്റംബർ 4, വെള്ളിയാഴ്ച) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടറാണ് (മൃഗസംരക്ഷണം) ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അനുസരിച്ച് സെപ്റ്റംബർ 4-ന് നഗരത്തിലെ കശാപ്പുശാലകളുടെ പ്രവർത്തനവും കടകൾ വഴിയുള്ള മാംസവിൽപ്പനയും പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. നിരോധനം ഒരു ദിവസത്തേക്ക് മാത്രമായിരിക്കുമെന്നും പൊതുജനങ്ങളും വ്യാപാരികളും നിർദ്ദേശം കർശനമായി പാലിക്കണമെന്നും ജിബിഎ പ്രസ്താവനയിൽ അറിയിച്ചു. നിർദ്ദേശം ലംഘിച്ച് മാംസവിൽപ്പന നടത്തുന്നവർക്കെതിരെ ഉദ്യോഗസ്ഥർ കർശന നിയമനടപടികൾ…
Read MoreTag: meat
ആട്ടിറച്ചിയെന്ന പേരിൽ ഹോട്ടലിൽ വിളമ്പിയത് പട്ടിയിറച്ചിയെന്ന് പരാതി
ബെംഗളൂരു: ഹോട്ടലില്‍ ആട്ടിറച്ചി എന്ന പേരില്‍ പട്ടിയിറച്ചി വിളമ്പിയതായി പരാതി. പരാതികളെ തുടർന്ന് മാംസം പിടിച്ചെടുത്ത് അവയുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. ആർപിഎഫിനെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 5,000 കിലോ മാംസമാണ് പിടിച്ചെടുത്തത് . ആട്ടിറച്ചി കിലോയ്‌ക്ക് 800 രൂപയായിരിക്കെ, കിലോയ്‌ക്ക് 600 രൂപ നിരക്കിലാണ് ഈ ഇറച്ചി വിപണിയില്‍ വില്‍ക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ജയ്പൂരില്‍ നിന്നാണ് മാംസം നിറഞ്ഞ കാർട്ടണുകള്‍ ഇന്നലെ വൈകിട്ട് ബെംഗളൂരുവിലെ കെസിആർ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. 150 പെട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആട്ടിറച്ചി എന്ന പേരില്‍…
Read Moreഹലാൽ ഇറച്ചിക്ക് ആവശ്യക്കാർ ഏറുന്നു; കച്ചവടക്കാർ.
ബെംഗളൂരു: ഹിജാബ് നിരയ്ക്കും ഹിന്ദു ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള മുസ്ലീം കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിനും ശേഷം, വലതുപക്ഷ ഗ്രൂപ്പുകൾ ഇപ്പോൾ ഹലാൽ മുറിച്ച മാംസത്തെ ലക്ഷ്യമിടുനതായി ഇറച്ചി കച്ചവടക്കാർ അറിയിച്ചു. എന്നാൽ ഝട്ക മുറിച്ച ഇറച്ചി കൂടുതലായി വാങ്ങാൻ വലതുപക്ഷ ഗ്രൂപ്പുകൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കച്ചവടക്കാർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ താഴ്ന്ന നിലയിൽ ആരംഭിച്ച പ്രശ്നം ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് മാറിക്കഴിഞ്ഞു. അതോടെ ഉഗാദി ഉത്സവത്തിൽ ബമ്പർ വിൽപ്പന പ്രതീക്ഷിച്ചിരുന്ന സംസ്ഥാനത്തെ ഇറച്ചി വ്യവസായത്തിന് കരിനിഴൽ വീഴ്ത്തുകയും ചെയ്തു. രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ഹലാൽ…
Read More