സുശാന്ത് ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതാണ് ; മോർച്ചറി ജീവനക്കാരൻ

മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം നടന്ന ആശുപത്രിയിലെ മോർച്ചറി ജീവനക്കാരൻ രൂപകുമാർ ഷാ .

സുശാന്തിന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് താൻ ആ സ്ഥലത്തുണ്ടായിരുന്നതായി മൃതദേഹം കണ്ടതിൽ നിന്ന് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമായതായും കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ പറയുന്നു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൊലപാതകവും ആത്മഹത്യയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മൃതദേഹം കണ്ടയുടനെ കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയാനാകും. സുശാന്തിന്റെ കഴുത്തിൽ പാട്ടുകൾ ഉണ്ടായിരുന്നു. ഒരു കൊലപാതകം പോലെ തോന്നി. ശരീരത്തിൽ അടിയേറ്റിരുന്നു, ചതവുകൾ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്ന ഒരാളുടെ മുഖത്ത് സുശാന്തിന്റെ മുഖത്ത് ഉണ്ടായിരുന്നത് പോലെ അടയാളങ്ങൾ ഉണ്ടാകില്ല, രൂപ കുമാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts