ബെംഗളൂരു: യെലഹങ്കയിലെ ഒരു മാളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന 22 കാരിയായ വനിതാ സെയിൽസ് ഓഫീസറെ 58.6 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആഭരണങ്ങൾ മോഷ്ടിച്ച ശേഷം, യുവതി അത് ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകായും ചെയ്തു. പ്രതിയായ വാണി വഡേക്കറെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തെ ഇടവേളയിലാണ് വഡേക്കർ ഒന്നിന് പുറകെ ഒന്നായി ആഭരണങ്ങൾ മോഷ്ടിച്ചത്. കടയുടെ തലവൻ പ്രതിവാര ഓഡിറ്റ് നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതി ജോലിക്കിടെ മോഷ്ടിക്കാൻ…
Read More