കോർപ്പറേഷൻ ഓഫീസിൽ അക്കൗണ്ടന്റ് തൂങ്ങി മരിച്ചു

ബെംഗളൂരു : സൂറത്ത്കൽ പോലീസ് പരിധിയിലെ കുളായിയിലുള്ള സൺറൈസ് കോർപ്പറേഷന്റെ ഓഫീസിൽ തിങ്കളാഴ്ച 26 കാരനായ അക്കൗണ്ടന്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിന്നിഗോളിയിലെ പക്ഷികെരെ സ്വദേശി സുശാന്ത് ആണ് മരിച്ചത്. പ്രതിമാസം 15,000 രൂപ ശമ്പളത്തിനാണ് ഇയാൾ കഴിഞ്ഞ മൂന്ന് വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ഓഫീസിൽ നിന്ന് അഡ്വാൻസായി 57,000 രൂപ കടം വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം 15 വർഷം മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹത്തിന് ഒരു ജ്യേഷ്ഠൻ ഉണ്ട്. സാമ്പത്തിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന്…

Read More

ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: ബുധനാഴ്ച മോർഗൻസ് ഗേറ്റ് പരിസരത്തുള്ള വീട്ടിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ യുവാവ് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറായി ജോലി നോക്കുകയായിരുന്ന നാഗേഷിനെയാണ് വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാഗേഷിന്റെ ഭാര്യ വിജയലക്ഷ്മി (26), മകൾ സ്വപ്ന (8), മകൻ സമർത് (4) എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണു നാഗേഷ് തൂങ്ങിമരിച്ചത്. സുനാഗ് ഗ്രാമത്തിൽ നിന്നുള്ള ഈ കുടുംബം 15 ദിവസം മുമ്പാണ് ഇവിടെ…

Read More

ഓൺലൈൻ ചൂതാട്ടത്തിൽ 5 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

SUICIDE

ചെന്നൈ: തിരുപ്പൂരിൽ ഓൺലൈൻ റമ്മി കളിച്ച് 5 ലക്ഷം രൂപ നഷ്ടപ്പെട്ട ബനിയൻ കമ്പനി ജീവനക്കാരൻ ജീവനൊടുക്കി. തിരുപ്പൂർ പാലയക്കാട് രാജമാതാ നഗർ സ്വദേശി സുരേഷാണു ജീവനൊടുക്കിയത്. വീടുവയ്ക്കാനായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയെടുത്താണ് സുരേഷ് ഓൺലൈൻ റമ്മി കളിച്ചത്. പണം മുഴുവൻ നഷ്ടമായതോടെ കടുത്ത മാനസിക സങ്കര്ഷം നേരിയട്ടെ സുരേഷ് ബുധനാഴ്ച വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടെന്നും അതിനാൽ ഇനി ജീവിച്ചിരിക്കാൻ അർഹതയില്ലെന്നും സുമേഷ് എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചട്ടുണ്ട്.

Read More

ഇരിട്ടി ശ്രീകണ്ഠപുരം സ്വദേശി ബെംഗളൂരുവില്‍ മരണപ്പെട്ടു.

ബെംഗളൂരു: ഇരിട്ടി ശ്രീകണ്ഠപുരം കായികപുരയില്‍ രാമചന്ദ്രന്‍റെ മകന്‍ കെ.പി. അജിത്തിനെ യെലങ്കയിലുളള ലോഡ്ജ് മുറിയില്‍ വെച്ച് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിൽ ജോലിതേടി എത്തിയതായിരുന്നു അജിത്ത്. എ.ഐ.കെ.എം.സി.സി. ഹെബ്ബാള്‍ ഏരിയാ ജ;സെക്രട്ടറി റഷീദ് യെലഹങ്കയുടെയും മള്‍ട്ടിമാര്‍ട്ട് സതീശന്‍റെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പോസ്റ്റമോട്ടത്തിന്ന് ശേഷം ഇന്ന് ഉച്ചക്ക് കഴിഞ്ഞു സ്വദേശമായ ശ്രീകണ്ഠപുരത്തേക്ക് കൊണ്ടുപോയി.

Read More
Click Here to Follow Us