സംസ്ഥാനത്തെ രണ്ടാമത്തെ ഒമിക്രോൺ രോഗി വീണ്ടും പോസിറ്റീവ്

ബെംഗളൂരു : സൗത്ത് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിലെ അനസ്‌തറ്റിസ്റ്റായ 47 കാരനായ ഇന്ത്യയിലെ രണ്ടാമത്തെ ഒമിക്രോൺ രോഗിക്ക് ആർടി-പിസിആർ പരിശോധനയിൽ വീണ്ടും പോസിറ്റീവ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ ടെസ്റ്റിൽ രണ്ടുതവണ നെഗറ്റീവാകുന്നത് വരെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.

ബൗറിംഗ് ഹോസ്പിറ്റലിൽ, ഡോക്ടറെ അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകർക്കൊപ്പം  പരിശോധന നടത്തി. ഒരു വാസ്കുലർ സർജൻ, ഒരു കാർഡിയോതൊറാസിക് സർജൻ, ഒരു അനസ്തെറ്റിസ്റ്റ് എന്നിവരും ഉൾപ്പെടുന്നു. 51, 47, 32 വയസ്സുള്ളവരാണ് ഇവർ.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ആശുപത്രിയിലെ ഒരേ വാർഡിലാണ് നാലുപേരും കഴിയുന്നത്. പുനഃപരിശോധനയിൽ മൂവരുടെയും പരിശോധനാ ഫലം നെഗറ്റീവായെങ്കിലും അനസ്‌തെറ്റിസ്റ്റിന്റെ ഫലം പോസിറ്റീവായി. എന്നിരുന്നാലും, റീടെസ്റ്റ് ഉയർന്ന വൈറൽ ലോഡ് കാണിച്ചില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്ന് ആശുപത്രിയിലെ നോഡൽ ഓഫീസർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts